Saturday, 25 February 2017

നമ:ശിവായ എന്ന അത്ഭുതമന്ത്രം..

നമ:ശിവായ എന്ന അത്ഭുതമന്ത്രം..

നമ:ശിവായ: നമ്മളെല്ലാം സ്ഥിരമായി ജപിക്കുന്ന മന്ത്രമാണ് നമ:ശിവായ. ഈ അഞ്ചക്ഷരങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞാണോ നിങ്ങൾ മന്ത്രജപം നടത്താറുള്ളത്? നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുൾ എന്താണെന്നു പരിശോധിക്കുകയാണിവിടെ...

യജുർവേദത്തിലെ ശ്രീ രുദ്രചക്ര സ്തോത്രത്തിൽ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്, അഞ്ചക്ഷരങ്ങളുള്ളതിനാൽ പഞ്ചാക്ഷരി എന്ന പേരിലാണ് ഈ അത്ഭുതമന്ത്രം അറിയപ്പെടുന്നത്.

വേദങ്ങളുടെ അന്തഃസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനവും സുപ്രസിദ്ധവുമായ നാമമത്രേ നമ:ശിവായ .ന ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യത്തെയും മ പ്രപഞ്ചത്തെയും കുറിക്കുന്നു. ശി ശിവനെ പ്രതിനിധീകരിക്കുന്നു. വ എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം. യ എന്നാൽ ആത്മാവ്. ഈ അഞ്ചക്ഷരങ്ങൾ തന്നെയാണ് പ്രപഞ്ചശക്തികളായ പഞ്ചഭൂതങ്ങളേയും പ്രതിനിധാനം ചെയ്യുന്നത്. ന എന്നാൽ ഭൂമി. മ എന്നാൽ ജലം. ശി എന്നാൽ അഗ്നി. വ  വായു. യ എന്നാൽ ആകാശം. മന്ത്രങ്ങളിൽ അന്തർലീനമായ ശക്തിയും അർഥവും തിരിച്ചറിഞ്ഞു ജപിച്ചാൽ പൂർണ ഫലപ്രാപ്തിയുണ്ടാകും.

നമഃ ശിവായ കാലാതീതമായ മന്ത്രമാണ്. മറ്റു പല മന്ത്രങ്ങളും സന്ധ്യാസമയങ്ങളിൽ ജപിക്കുമ്പോഴാണു ഫലസിദ്ധിയുണ്ടാകുന്നതെങ്കിൽ ഈ മന്ത്രം എപ്പോഴും ജപിക്കാവുന്നതാണ് (സന്ധ്യ എന്നാൽ പ്രഭാത, മധ്യാഹ്ന, സായാഹ്ന സന്ധ്യകൾ. ദിവസത്തിന്റെ തുടർച്ചയായ രണ്ടുഘട്ടങ്ങൾ കൂടിച്ചേരുന്ന സമയമാണ് സന്ധ്യ).

മഹാമൃത്യുഞ്ജയ മന്ത്രമുൾപ്പെടെയുള്ള ശൈവ മന്ത്രങ്ങൾ ജപിച്ചാൽ ലഭ്യമാകുന്ന ആത്മസാക്ഷാൽക്കാരമാണ് കേവലം ഈ അഞ്ചക്ഷരങ്ങളിൽ കുടികൊള്ളുന്നത്.

നമ്മള്‍ അറിയേണ്ടവ

1. ത്രിലോകങ്ങള്‍ ഏതെല്ലാം ?
സ്വര്‍ഗം ,ഭൂമി, പാതാളം
2. ത്രിഗുണങ്ങള്‍ ഏതെല്ലാം ?
സത്വഗുണം ,രജോഗുണം , തമോഗുണം
3. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?
സൃഷ്ടി ,സ്ഥിതി , സംഹാരം
4. ത്രികരണങ്ങള്‍ ഏതെല്ലാം ?
മനസ്സ്, വാക്ക് , ശരീരം
5. ത്രിസന്ധ്യകള്‍ ഏതെല്ലാം ?
പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം
6. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?
വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി
7. ചതുരുപായങ്ങള്‍ എന്തെല്ലാം ?
സാമം ,ദാനം, ഭേദം ,ദണ്ഡം
8. ചതുര്‍ദന്തന്‍ ആര് ?
ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍
9. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?
ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം
10. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു
11.ബ്രഹ്മാവിന്റെ വാഹനം എന്ത് ?
അരയന്നം (ഹംസം)
12. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?
ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി
13. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?
ഓം
14. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?
ശിവന്‍ , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍
15 . പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?
പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത‍ , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍
16. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?
പരാശരനും സത്യവതിയും
17. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?
മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍
18. പഞ്ചഭൂതങ്ങള്‍ ഏവ ?
ഭൂമി , ജലം , തേജസ്സ് , വായു , ആകാശം
19. പഞ്ചകര്‍മ്മങ്ങൾ ഏതൊക്കെയാണ് ?
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ( ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം)
20. പഞ്ചലോഹങ്ങള്‍ ഏവ ?
ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം
21. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?
അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ
22. പഞ്ചദേവതകള്‍ ആരെല്ലാം ?
ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി
23. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?
ആകാശത്തിന്റെ ദേവന്‍ വിഷ്ണു , അഗ്നിയുടെത് ദേവി , വായുവിന്റെ ദേവന്‍ ശിവന്‍ , ഭൂമിയുടെ ദേവന്‍ ആദിത്യന്‍ , ജയത്തിന്റെ ദേവന്‍ ഗണപതി
24. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?
യുഗങ്ങള്‍ നാല് - കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം
25. ദാരുകന്‍ ആരാണ് ?
ശ്രീകൃഷ്ണന്റെ തേരാളി or മഹിഷാസുരന്റെ ഒരു തേരാളി or ഗരുഡന്റെ ഒരു പുത്രൻ
26.ഉദ്ധവന്‍ ആരായിരുന്നു ?
ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു .
27. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ രാക്ഷസി ആരാണ് ?
പൂതന
28. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?
സാന്ദീപനി മഹര്‍ഷി
29. നാരായണീയത്തിന്റെ കര്‍ത്താവ്‌ ആര് ?
മേല്‍പത്തൂര്‍ നാരായണഭട്ടതിരി
30. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?
ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം , ബ്രഹ്മയജ്ഞം
31. പഞ്ചബാണങ്ങള്‍ ഏവ ?
അരവിന്തം , അശോകം , ചൂതം , നവമല്ലിക , നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍
32. ദ്വാദശാക്ഷരി മന്ത്രം എന്താണ് ?
'ഓം നമോ ഭഗവതേ വാസുദേവായ നമ 'മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
33.ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത് ?
ബ്രഹ്മര്‍ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത മഹാ മന്ത്രമാണ് ('ഓം നമോ ഭഗവതേ വാസുദേവായ നമ')
34.ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?
ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം , ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍
35. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?
കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം .
36. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?
ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം , ഛന്തസ്സ്
37. സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?
മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു , വസിഷ്ഠന്‍.
38. സപ്ത ചിരഞ്ജീവികള്‍ ആരെല്ലാം ?
അശ്വഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ , കൃപര്‍ , പരശുരാമന്‍ ഇവര്‍ എക്കാലവും ജീവിചിരിക്കുന്നു എന്നാണ് പുരാണം . ( അശ്വഥാമാവ് പകയായും ,
മഹാബലി ദാനശീലമായും , വ്യാസന്‍ ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍ ഈശ്വരഭക്തിയായും , കൃപര്‍ പുച്ഛമായും , പരശുരാമന്‍ അഹങ്കാരമായും
മനുഷ്യരില്‍ കാണപ്പെടുന്നു ).
39. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?
(അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി , ദ്വാരക ഇവയാണ് മോക്ഷദായകങ്ങളായ ഏഴ് പുണ്യനഗരികള്‍
40. സപ്ത മാതാക്കള്‍ ആരെല്ലാം ? അവരെ സ്മരിച്ചാലുള്ള ഫലമെന്ത് ?
കുമാരി , ധനദ , നന്ദ , വിമല , ബല , മംഗല , പത്മ ( ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം യൌവനം , സമ്പത്ത് ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം , തേജസ്സ്
ഇവയുണ്ടാകും )
41. സപ്തധാതുക്കള്‍ ഏതെല്ലമാണ് ?
ത്വക്ക് , രക്തം , മാംസം , മേദസ്സ് , അസ്ഥി , മജ്ജ , സ്നായു
42. ശ്രീരാമകൃഷ്ണദേവന്‍ പൂജാരിയായിരുന്ന ക്ഷേത്രം ?
ദക്ഷിണേശ്വരം കാളിക്ഷേത്രം
43. കാശിരാജാവിന്‍റെ മക്കള്‍ ആരെല്ലാം ?
അംബ, അംബിക, അംബാലിക
44. ഭഗവാൻ ശ്രീകൃഷന്റെ രഥത്തില്‍ എത്ര കുതിരകൾ ഉണ്ട് ?
5 ( നമ്മുടെ ശരീരമാണ് രഥം ..! നാം അല്ലങ്കില്‍ നമ്മുടെ ശരീരത്തിലെ ജീവനാണ് അര്‍ജ്ജുനന്‍ ..! നമ്മുടെ ഉള്ളിലെ ആത്മാവ് ആണ് കൃഷ്ണന്‍ ! പഞ്ചേന്ദ്രിയങ്ങള്‍ ആണ് കുതിരകള്‍ ,ബുദ്ധിയാണ് കടിഞ്ഞാണ്‍.. , ജീവിതമാണ് കുരുക്ഷേത്രം . ചുരുക്കത്തില്‍ നാം ആത്മാവിലുള്ള ഈശ്വര ചൈതന്യത്തെ മുന്‍നിര്‍ത്തി ...ബുദ്ധിയാകുന്ന കടിഞ്ഞാണ്‍ കൊണ്ട് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച്‌ ജീവിതമാകുന്ന കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്തു മുന്നേറണം എന്നാണ് ആ സന്ദേശം ..!! ഭഗവത് ഗീത നല്‍കുന്ന സന്ദേശം അതാണ്‌ ..!! )
45. ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം എന്തായിരുന്നു ?
സനാതന മതം - വേദാന്തമതമെന്നും .
46. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
വിശ്വകര്‍മ്മ്യം
47. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?
നിരണത്ത് മാധവപണിക്കര്‍ .
48. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?
ഗോവിന്ദഭാഗവദ്പാദര്‍.
49. സപ്താശ്വാന്‍ ആരാണ് ?
ആദിത്യന്‍ , ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.
50. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?
ഓംകാരം
51. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
തന്ത്രശാസ്ത്രം
52. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
രുദ്രയാമളം
53. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
കുളാര്‍ണ്ണവ തന്ത്രം
54. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
നിഗമ ശാസ്ത്രം
55. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
56. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
ആഗമ ശാസ്ത്രം
57. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി
58. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
മുഖം
59. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
2895
60. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത.

കുണ്ഢലിനി

കുണ്ഢലിനി
_____

        കുണ്ഡലിനി സുഷുമ്‌നയുടെ അടിഭാഗത്തുള്ള മൂലാധാര ചക്രത്തില്‍ തലകീഴായി മൂന്നരച്ചുറ്റായി ഉറങ്ങിക്കിടക്കുന്ന നിദ്രാശക്തിയുള്ള സര്‍പ്പമാണ്. യഥാവിധി പ്രാണായാമം ചെയ്യുമ്പോളുണ്ടാകുന്ന ചൂട് നിമിത്തം ഈ ശക്തി നിദ്രയില്‍ നിന്നുണര്‍ന്നുവരികയും അത് ക്രമേണ മേലോട്ടുള്ള ആറ് ചക്രങ്ങളെയും കടന്ന് മൂര്‍ദ്ധാവിലുള്ള സഹസ്രാരപത്മത്തിലെത്തി അവിടെ കുടികൊള്ളുന്ന ശിവചൈതന്യത്തില്‍ ലയിച്ച് യോഗി നിര്‍വികല്‍പ സമാധിയുടെ സുഖം അനുഭവിക്കുകയും ചെയ്യുന്നു.

ഇഡ, പിംഗല:

മൂലാധാരമൊഴിച്ചുള്ള മറ്റ് നാല് ആധാരചക്രങ്ങള്‍ സുഷുമ്‌നയിലാണ് സ്ഥിതിചെയ്യുന്നത്. ആറാമത്തെ ചക്രമായ ആജ്ഞ പുരികമദ്ധ്യത്തിലാണ്. സുഷുമ്‌നയെ ചുറ്റി ഇടവും വലവുമായി ഇഡ എന്നും പിംഗല എന്നും രണ്ടു നാഡികള്‍ പ്രാണനെ വഹിച്ചുകൊണ്ട് മേലും താഴെയുമായി ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു. ഇവ അതിസൂക്ഷ്മമായ നാഡികളാണ്. ഇഡയുടെ ദേവത ചന്ദ്രനായതുകൊണ്ട് അത് ചാന്ദ്രനാഡിയും പിംഗലയുടെ ദേവത സൂര്യനായതുകൊണ്ട് അത് സൂര്യനാഡിയും സുഷുമ്‌നയുടെ ദേവത അഗ്നിയായതുകൊണ്ട് അത് അഗ്നിനാഡിയുമാണ്. ശിവന്റെ രണ്ടു നേത്രങ്ങള്‍ സൂര്യചന്ദ്രന്മാരും നെറ്റിയിലെ നേത്രം അഗ്നിയുമാണ്. ഇഡയില്‍ക്കൂടി ചന്ദ്രപ്രവാഹമുണ്ടാകുന്നതുകൊണ്ട് അത് ശീതളമാണ്. പിംഗളയില്‍ക്കൂടി സൂര്യപ്രവാഹമുണ്ടാകുന്നതുകൊണ്ട് അത് ഊഷ്മളമാണ്. ഇഡ ഇടതു നാസികയില്‍ക്കൂടിയും പിംഗള വലതു നാസികയില്‍ക്കൂടിയും പ്രവഹിക്കുന്നു. ഇഡ തമപ്രകൃതിയും പിംഗള രജസ്സ് പ്രകൃതിയും ഉള്ളതാണ്. ഇഡ അമൃതപ്രവാഹിയും പിംഗള വിഷപ്രവാഹിയുമാണ്.

സുഷുമ്‌ന:

കുണ്ഡലിനിയില്‍ നിന്ന് 72000 നാഡികള്‍ ഉത്ഭവിക്കുന്നു. അവയില്‍ 72 എണ്ണം പ്രധാനപ്പെട്ടതും അവയില്‍ പത്തെണ്ണം അതിപ്രധാനവും അവ പ്രാണനെ ധരിക്കുന്നവകളുമാണ്. തന്നിമിത്തം പ്രാണന്‍, ചന്ദ്രന്‍, സൂര്യന്‍, അഗ്നി എന്നിവ അവയുടെ ദേവതകളാകുന്നു. പ്രാണന്‍ സുഷുമ്‌നയില്‍ക്കൂടി ചലിക്കുമ്പോള്‍ അഗാധമായ ധ്യാനവും ക്രമേണ സമാധ്യവസ്ഥയുമുണ്ടാകുന്നു.

കുണ്ഡലിനി വര്‍ത്തുളമായി, ഓജശ്ചക്തിയായി സുഷുമ്‌നയില്‍ക്കൂടി സഞ്ചരിച്ച് ഓരോ ചക്രങ്ങളെയും മറികടക്കുമ്പോള്‍ യോഗിക്ക് പലപല അനുഭൂതികളുണ്ടാകുകയും ശക്തിയാര്‍ജിക്കുകയും അയാള്‍ കേവലവും ശുദ്ധവുമായ ആനന്ദം അനുഭവിക്കുകയും ചെയ്യുന്നു.

പ്രാണായാമത്തിലെ കുംഭകം ചെയ്യുമ്പോള്‍ ഊര്‍ജ്ജമുണ്ടാവുകയും തന്നിമിത്തം കുണ്ഡലിനി ഉണരുകയും സുഷുമ്‌നാനാഡിയിലൂടെ മേലോട്ട് സഞ്ചരിക്കുകയും ചെയ്യുന്നു.  ആറ് ഷഡാധാരചക്രങ്ങളെയും കടന്ന് സഹസ്രാരപത്മത്തിലെത്തി അതിന്റെ കര്‍ണികയ്ക്കുളളില്‍ കുടികൊള്ളുന്ന ശിവനുമായി ചേരുകയും ചെയ്യുമ്പോള്‍ യോഗി സച്ചിദാനന്ദസുഖം അനുഭവിക്കുന്നു. ആ യോഗി സര്‍വസ്വാതന്ത്ര്യവും സര്‍വൈശ്വര്യങ്ങളും മറ്റനേകം സിദ്ധികളും നേടുന്നു.

ഷഡാധാരചക്രങ്ങളിലെല്ലാം കുടികൊള്ളുന്നത് സൂക്ഷ്മശരീരത്തില്‍ നിഭൃതമായിരിക്കുന്ന ആത്മീയ ഊര്‍ജ്ജമാണ്. പ്രാണായാമത്തിന്റെ ശീലനംകൊണ്ട് നാഡികള്‍ സംശുദ്ധീകരിക്കപ്പെടുന്നു. യോഗിയുടെ ശരീരത്തില്‍ ലാഘവത്വം, ശരീരവര്‍ണത്തില്‍ തിളക്കം, ആമാശയാഗ്നിയുടെ വര്‍ദ്ധനവ്, ശരീരത്തിന്റെ കൃശത്വം, അവിരാമമായ ശാരീരികശാന്തി എന്നിവയുണ്ടാക്കുന്നു. ഇവകളെല്ലാം ആകമാനമുള്ള പരിശുദ്ധിയുടെ ലക്ഷണങ്ങളാണ്. മഹായോഗികള്‍ ഈ അവസ്ഥയിലിരുന്നാണ് ജീവാത്മാവിനെ പരമാത്മാവില്‍ ലയിപ്പിച്ചിട്ട് ജീവന്മുക്തി നേടുന്നത്.

ഭാരതത്തിലെ ഓരോ സ്ഥാപനങ്ങളുടെ മുഖവാചകങ്ങൾ....

ഭാരതത്തിലെ ഓരോ സ്ഥാപനങ്ങളുടെ മുഖവാചകങ്ങൾ....

Republic of India
''സത്യമേവ ജയതേ (മുണ്ഡകോപനിഷത് )

Nepal
''ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി (വാല്‍മീകി രാമായണം)

Goverment of Kerala
''തമസോമാ ജ്യോതിര്‍ഗമയ (ബൃഹദാരണ്യക ഉപനിഷത് )

Goverment of Goa
''സര്‍വേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദുഃഖമാപ്നുയത് ''
(കഠോപനിഷത്)

Research and Analysis Wing (RAW)
''ധര്‍മ്മോ രക്ഷതി രക്ഷിതഃ''
(മനുസ്മൃതി)

National Academy of Legal Studies and Research University - Andhra Pradesh
''ധര്‍മ്മേ സര്‍വം പ്രതിഷ്ഠിതം''

Centre for Environmental Planning and Technology (CEPT)
''ജ്ഞാനം വിജ്ഞാനസഹിതം''
(ഭഗവദ് ഗീത)

Life Insurance Corporation of India (LIC)
''യോഗക്ഷേമം വഹാമ്യഹം''
(ഭഗവദ് ഗീത)

Institute of Chartered Accountants of India (ICAI)
''യാ ഏഷാ സുപ്തേഷു ജാഗൃതി''
(കഠോപനിഷത്)

Indian Navy
''ശം നോ വരുണാ''
(തൈത്തിരിയോപനിഷത്)

INS (Indian Naval Ship) Vikrant
''ജയേമ ശം യുദ്ധി സ്പര്‍ദ്ധ''
(ഋഗ് വേദം)

INS Mysore
''ന ബിഭേതി കദാചന''
(മഹോപനിഷത്)

INS Delhi
''സര്‍വതോ ജയം ഇച്ഛാമി''
(സുഭാഷിതം)

INS Mumbai
''അഹം പര്യാപ്തം ത്വിദമേതേഷാം ബലം''
(ഭഗവദ് ഗീത)

INS Shivaji
''കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

INS Hamla
''ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം''
(ഭഗവദ് ഗീത)

INS Valsura
''തസ്യ ഭാസാ സര്‍വമിദം വിഭാതി''
(കഠോപനിഷത്)

INS Chilka
''ഉദ്ധ്യമേന ഹി സിദ്ധ്യന്തി കാര്യാണി''
(പഞ്ചതന്ത്രം)

Indian Air Force
''നഭസ്പൃശം ദീപ്തം''
(ഭഗവദ് ഗീത)

Indian Coast Guard
''വയം രക്ഷാമഹ''
(വാല്‍മീകി രാമായണം)

Tourism Development Corporation of India
''അതിഥി ദേവോ ഭവഃ''
(തൈത്തിരിയോപനിഷത്)

Reserve Bank of India
''ബുദ്ധൗ ശരണമന്വിച്ഛ''
(ഭഗവദ് ഗീത)

All India Institute of Medical Sciences
''ശരീരമാദ്യം ഖലൂധര്‍മ്മസാധനം''
(കാളിദാസന്‍റെ കുമാരസംഭവം)

Andhra University
''തേജസ്വി നാവധീതമസ്തു''
(കഠോപനിഷത്)

CUSAT Kochi
''തേജസ്വി നാവധീതമസ്തു''
(കഠോപനിഷത്)

Mysore University
''ന ഹി ജ്ഞാനേന സദൃശം''
(ഭഗവദ് ഗീത)

Nizam Institute of Medical Sciences -Andhra Pradesh
''സര്‍വേ സന്തു നിരാമയാ''
(ശ്രീ ശങ്കരാചാര്യര്‍)

University of Calicut
"നിർമ്മായ കർമ്മണാ ശ്രീ"

MG University Kottayam
"വിദ്യായ അമൃതോനുതേ"

Central University Kasargod
"അമൃതം തു വിദ്യ"

Bharatiya Vidya Bhavan
"അമൃതം തു വിദ്യ"

Cochin Shipyard
"കർമ്മയോഗേ വിദ്ധിഷ്യതേ"

NTR University of Health Sciences -Andhra Pradesh
''വൈദ്യോ നാരായണോ ഹരി''
(പുരാണം)

Indian School of Mines -Dhanbad
''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത''
(കഠോപനിഷത്)

Bengal Engineering and Science University -Shibpur
''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത''
(കഠോപനിഷത്)

Berhampur University -Orissa
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

National Institute of Technology -Calicut -Kerala ''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

Central Board of Secondary Education (CBSE)
''അസതോമാ സദ്ഗമയ''
(ബൃഹദാണ്യകോപനിഷത്)

Indian Institute of Technology -Kanpur
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

Osmania University - Andhra Pradesh
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

National Institute of Technology -Srinagar
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

Kannur University -Kerala
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

College of Engineering -Trivandrum -Kerala
''കര്‍മ ജ്യായോ ഹ്യകര്‍മണഃ''
(ഭഗവദ് ഗീത)

Devi Ahaliya Vishwavidyalaya
''ധിയോ യോ നഃ പ്രചോദയാത്''
(യജുര്‍ വേദം)

Gujarat National Law University
''ആ നോ ഭദ്രാ ക്രതവോ
യന്തു വിശ്വതോ''
(ഋഗ്വേദം)

Indian Institute of Management -Bangalore
''തേജസ്വി നാവധീതമസ്തു''
(കഠോപനിഷത്)

Kendriya Vidyalaya
''തത്വം പൂഷാന്നപാവൃണു''
(ഈശാവാസ്യ ഉപനിഷത്)

Banasthali Vidyapith
''സാ വിദ്യാ യാ വിമുക്തയേ''
(വിഷ്ണുപുരാണം)

Visvesvaraya National Institute of Technology -Nagpur
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Indian Institute of Management -Calicut -Kerala
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Indian Institute of Technology -Kharagpur
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

National Institute of Technology -Silchar
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Madan Mohan Malaviya Engineering College -Gorakhpur
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Indian Institute of Technology -Chennai
''സിദ്ധിര്‍ഭവതി കര്‍മ്മജാ''
(ഭഗവദ് ഗീത)

Motilal Nehru National Institute of Technology -Allahabad
''സിദ്ധിര്‍ഭവതി കര്‍മ്മജാ''
(ഭഗവദ് ഗീത)

Sampurnanand Sanskrit University
''ശ്രുതം മേ ഗോപായ''
(തൈത്തിരിയോപനിഷത്).

ഭാരതം ലോകത്തിനു നൽകുന്ന ഉത്തമ സംസ്കാരത്തിന്റെ ഭാഗമാവുന്നതിൽ അഭിമാനിയ്ക്കുക....

കൃഷ്ണാ

കൃഷ്ണാ

മിന്നും പൊന്നിൻ കിരീടം തരിവളകടകം കാഞ്ചിപൂഞ്ചേല മാല

ധന്യ ശ്രീ വൽസ സൽ കൗസ്തുഭമിടകലരും ചാരുദോരന്തരാളം

ശംഖം ചക്രം ഗദാ പങ്കജമിതി വിലസും നാലു തൃക്കൈകളോടെ

സങ്കീർണ്ണ ശ്യാമ വർണം ഹരിവപുരമലം പൂരയേൻ മംഗളം വഃ

ഗണേശ ശരണം

ഗണേശ ശരണം
ഗണേശ ശരണം ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

പാർവതി നന്ദന ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

ശങ്കര തനയാ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

മൂഷിക വാഹന ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

അനാഥ രക്ഷക ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

ആശ്രിത വത്സല ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

വിഘ്ന വിനാശക ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

സിദ്ധിവിനായക ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

അറുമുഖ സോദര ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

അഖില ജഗന്മയ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

മോഹിനീ സുതനേ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

മോഹ വിനാശക ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

നാരദ സേവിത ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

നരക വിനാശന ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

മോദക ഹസ്താ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

വേദ വിശാരദ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

പാവന മൂർത്തേ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

പാഹി നമസ്തേ ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

കലികാലേശ്വര ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

കന്മഷ നാശക ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

ഗണേശ ശരണം ശരണം ഗണേശാ
ഗണേശ ശരണം ശരണം ഗണേശാ

ഭവാനി അഷ്ടകം

ഭവാനി അഷ്ടകം

ന താതോ ന മാതാ ന ബന്ധുര്‍ ന ദാതാ
ന പുത്രോ ന പുത്രി ന ഭൃത്യോ ന ഭര്‍ത്താ
ന ജായാ ന വിദ്യാ ന വൃത്തിര്‍ മമൈവ
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

ഭവബ്ധാവപാരേ മഹാദുഃഖ ഭീരു
പപാത പ്രകാമീ പ്രലോഭീ പ്രമത്തഃ
കുസംസാരപാശപ്രബദ്ധഃ സദാഹം
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

ന ജാനാമി ദാനം ന ച ധ്യാന യോഗം
ന ജാനാമി തന്ത്രം ന ച സ്തോത്ര മന്ത്രം
ന ജാനാമി പൂജാം ന ച ന്യാസ യോഗം
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

ന ജാനാമി പുണ്യം ന ജാനാമി തീര്‍ത്ഥ
ന ജാനാമി മുക്തിം ലയം വാ കദാചിത്
ന ജാനാമി ഭക്തിം വ്രതം വാപി മാതർ-
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

കുകർമീ കുസങ്ഗീ കുബുദ്ധിഃ കുദാസഃ
കുലാചാരഹീന: കദാചാരലീനഃ
കുദൃഷ്ടി കുവാക്യപ്രബന്ധഃ സദാഹം
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

പ്രജേശം രമേശം മഹേശം സുരേശം
ദിനേശം നിശീഥേശ്വരം വാ കദാചിത്
ന ജാനാമി ചാന്യത് സദാഹം ശരണ്യേ
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

വിവാദേ വിഷാദേ പ്രമാദേ പ്രവാസേ
ജലേ ചാനലേ പര്‍വ്വതേ ശത്രുമദ്ധ്യേ
അരണ്യേ ശരണ്യേ സാദാ മാം പ്രപാഹി
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

അനാഥോ ദരിദ്രോ ജരാരോഗയുക്തോ
മഹാക്ഷീണദീനഃ സദാ ജാഡ്യവക്ത്രഃ
വിപത്തൌ പ്രവിഷ്ടഃ പ്രനഷ്ടഃ സദാഹം
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

ബാലമുകുന്ദാഷ്ടകം

ബാലമുകുന്ദാഷ്ടകം

കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യപുടേ ശയാനം
ബാലം മുകുന്ദം മനസാ സ്‌മരാമി

സംഹൃത്യലോകാന്‍ വടപത്രമദ്ധ്യേ
ശയാനമാദ്യന്തവിഹീന രൂപം
സര്‍വേശ്വരം സര്‍വഹിതാവതാരം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഇന്ദീവരശ്യാമള കോമളാംഗം
ഇന്ദ്രാദിദേവാര്‍ച്ചിത പാദപത്മം
സന്താനകല്പദ്രുമമാശ്രിതാനാം
ബാലം മുകുന്ദം മനസാ സ്‌മരാമി

ലംബാളകം ലംബിതഹാരയഷ്ടിം
ശൃംഗാരലീലാങ്കിതദന്തപങ്‌ക്തിം
ബിംബാധരം ചാരുവിശാലനേത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ശിക്യേ നിധായാദ്യ പയോദധീനി
കാര്യാല്‍ (ബഹിർ) ഗതായാം വ്രജനായികായാം
ഭുക്ത്വാ യഥേഷ്ടം കപടേന സുപ്തം
ബാലം മുകുന്ദം മനസാ സ്‌മരാമി

കളിന്ദജാന്തസ്ഥിത കാളിയസ്യ
ഫണാഗ്രരംഗേ നടനപ്രിയം തം
ത്വത്‌ പുച്ഛഹസ്‌തം ശരദിന്ദുവക്ത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഉലൂഖലേ ബദ്ധമുദാര ശൌര്യം
ഉത്തുംഗയുഗ്‌മാര്‍ജ്ജുന ഭംഗലീലം
ഉദ്‌ഫുല്ല പത്മായത ചാരുനേത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ആലോക്യ മാതുര്‍മ്മുഖമാദരേണ
സ്‌തന്യംപിബന്തം സരസീരുഹാക്ഷം
സച്ചിന്മയം ദേവമനന്തരൂപം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഏവം മുകുന്ദാഷ്ടകമാദരേണ
സുകൃത്‌പഠേദ്യഃ സ ലഭേത നിത്യം
ജ്ഞാനപ്രദം പാപഹരം പവിത്രം
ശ്രേയശ്ച വിദ്യാശ്ച യശശ്ച മുക്തിം

ശാസ്താപഞ്ചരത്നമാല

ശാസ്താപഞ്ചരത്നമാല

ലോകവീരം മഹാപൂജ്യം
സര്‍വരക്ഷാകരം വിഭും
പാര്‍വതീഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം

വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭോഃ പ്രിയം സുതം
ക്ഷിപ്രപ്രസാദനിരതം
ശാസ്താരം പ്രണമാമ്യഹം

മത്തമാതംഗഗമനം
കാരുണ്യാമൃതപൂരിതം
സര്‍വവിഘ്നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം

അസ്‌മത്‌ കുലേശ്വരം ദേവം
അസ്മച്ഛത്രുവിനാശനം
അസ്മദിഷ്ടപ്രദാതാരം
ശാസ്താരം പ്രണമാമ്യഹം

പാണ്ട്യേശവംശതിലകം
കേരളേ കേളിവിഗ്രഹം
ആര്‍ത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം

പഞ്ചരത്നാഖ്യവേദദ്യോ
നിത്യം ശുദ്ധ പഠേത്‌നരഃ
തസ്യ പ്രസന്നോ ഭഗവാൻ
ശാസ്താവസതി മാനസേ

🌹🌹🌹 സുപ്രഭാതം🌹🌹🌹

🌹🌹🌹 സുപ്രഭാതം🌹🌹🌹

കൗസല്യാ സുപ്രജാ രാമ പൂർവാസന്ധ്യാ പ്രവർത്തതേ |
ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവമാഹ്നികം|| 1 ||

ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ ഗരുഡധ്വജ |
ഉത്തിഷ്ഠ കമലാകാന്ത ത്രൈലോക്യം മംഗളം കുരു || 2 ||

മാതസ്സമസ്ത ജഗതാം മധുകൈടഭാരേഃ
വക്ഷോവിഹാരിണി മനോഹര ദിവ്യമൂർതേ |
ശ്രീസ്വാമിനി ശ്രിതജനപ്രിയ ദാനശീലേ
ശ്രീ വെങ്കടേശ ദയിതേ തവ സുപ്രഭാതം|| 3 ||

തവ സുപ്രഭാതമരവിന്ദ ലോചനേ
ഭവതു പ്രസന്നമുഖ ചന്ദ്രമണ്ഡലേ |
വിധി ശങ്കരേന്ദ്ര വനിതാഭിരർചിതേ
വൃശ ശൈലനാഥ ദയിതേ ദയാനിധേ || 4 ||

അത്ര്യാദി സപ്ത ഋഷയസ്സമുപാസ്യ സന്ധ്യാം
ആകാശ സിന്ധു കമലാനി മനോഹരാണി |
ആദായ പാദയുഗ മർചയിതും പ്രപന്നാഃ
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം || 5 ||

പനഞ്ചാനനാബ്ജ ഭവ ഷണ്മുഖ വാസവാദ്യാഃ
ത്രൈവിക്രമാദി ചരിതം വിബുധാഃ സ്തുവന്തി |
ഭാഷാപതിഃ പഠതി വാസര ശുദ്ധി മാരാത്
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം || 6 ||

ഈശത്-പ്രഫുല്ല സരസീരുഹ നാരികേള
പൂഗദ്രുമാദി സുമനോഹര പാലികാനാം |
ആവാതി മംദമനിലഃ സഹദിവ്യ ഗംധൈഃ
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം || 7 ||

ഉന്മീല്യനേത്ര യുഗമുത്തമ പഞ്ജരസ്ഥാഃ
പാത്രാവസിഷ്ട കദലീ ഫല പായസാനി |
ഭുക്ത്വാഃ സലീല മഥകേളി ശുകാഃ പഠന്തി
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം|| 8 ||

തന്ത്രീ പ്രകർഷ മധുര സ്വനയാ വിപഞ്ച്യാ
ഗായത്യനന്ത ചരിതം തവ നാരദോ‌പി |
ഭാഷാ സമഗ്ര മസത്-കൃതചാരു രമ്യം
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം|| 9 ||

ഭൃംഗാവളീ ച മകരന്ദ രസാനു വിദ്ധ
ഝുങ്കാരഗീത നിനദൈഃ സഹസേവനായ |
നിര്യാത്യുപാന്ത സരസീ കമലോദരേഭ്യഃ
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം|| 10 ||

യോഷാഗണേന വരദധ്നി വിമഥ്യമാനേ
ഘോഷാലയേഷു ദധിമന്ഥന തീവ്രഘോഷാഃ |
രോഷാത്കലിം വിദധതേ കകുഭശ്ച കുംഭാഃ
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം|| 11 ||

പദ്മേശമിത്ര ശതപത്ര ഗതാളിവർഗാഃ
ഹർതും ശ്രിയം കുവലയസ്യ നിജാംഗലക്ഷ്മ്യാഃ |
ഭേരീ നിനാദമിവ ഭിഭ്രതി തീവ്രനാദം
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം || 12 ||

ശ്രീമന്നഭീഷ്ട വരദാഖില ലോക ബന്ധോ
ശ്രീ ശ്രീനിവാസ ജഗദേക ദയൈക സിന്ധോ |
ശ്രീ ദേവതാ ഗൃഹ ഭുജാന്തര ദിവ്യമൂർതേ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം|| 13 ||

ശ്രീ സ്വാമി പുഷ്കരിണികാപ്ലവ നിർമലാംഗാഃ
ശ്രേയാർഥിനോ ഹരവിരിഞ്ചി സനന്ദനാദ്യാഃ |
ദ്വാരേ വസന്തി വരനേത്ര ഹതോത്ത മാംഗാഃ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം|| 14 ||

ശ്രീ ശേഷശൈല ഗരുഡാചല വെങ്കടാദ്രി
നാരായണാദ്രി വൃഷഭാദ്രി വൃഷാദ്രി മുഖ്യാം|
ആഖ്യാം ത്വദീയ വസതേ രനിശം വദന്തി
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം|| 15 ||

സേവാപരാഃ ശിവ സുരേശ കൃശാനുധർമ
രക്ഷോംബുനാഥ പവമാന ധനാധി നാഥാഃ |
ബദ്ധാംജലി പ്രവിലസന്നിജ ശീർഷദേശാഃ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം || 16 ||

ധാടീഷു തേ വിഹഗരാജ മൃഗാധിരാജ
നാഗാധിരാജ ഗജരാജ ഹയാധിരാജാഃ |
സ്വസ്വാധികാര മഹിമാധിക മർഥയന്തേ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം|| 17 ||

സൂര്യേംദു ഭൗമ ബുധവാക്പതി കാവ്യശൗരി
സ്വർഭാനുകേതു ദിവിശത്-പരിശത്-പ്രധാനാഃ |
ത്വദ്ദാസദാസ ചരമാവധി ദാസദാസാഃ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം || 18 ||

തത്-പാദധൂളി ഭരിത സ്ഫുരിതോത്തമാംഗാഃ
സ്വര്ഗാപവര്ഗ നിരപേക്ഷ നിജാംതരംഗാഃ |
കല്പാഗമാ കലനയാ‌കുലതാം ലഭംതേ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം || 19 ||

ത്വദ്ഗോപുരാഗ്ര ശിഖരാണി നിരീക്ഷമാണാഃ
സ്വര്ഗാപവര്ഗ പദവീം പരമാം ശ്രയംതഃ |
മർത്യാ മനുഷ്യ ഭുവനേ മതിമാശ്രയംതേ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം || 20 ||

ശ്രീ ഭൂമിനായക ദയാദി ഗുണാമൃതാബ്ദേ
ദേവാദിദേവ ജഗദേക ശരണ്യമൂര്തേ |
ശ്രീമന്നനംത ഗരുഡാദിഭി രര്ചിതാംഘ്രേ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം|| 21 ||

ശ്രീ പദ്മനാഭ പുരുഷോത്തമ വാസുദേവ
വൈകുംഠ മാധവ ജനാര്ധന ചക്രപാണേ |
ശ്രീ വത്സ ചിഹ്ന ശരണാഗത പാരിജാത
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം|| 22 ||

കന്ദർപ ദർപ ഹര സുന്ദര ദിവ്യ മൂർതേ
കാന്താ കുചാംബുരുഹ കുട്മല ലോലദൃഷ്ടേ |
കല്യാണ നിർമല ഗുണാകര ദിവ്യകീർതേ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം || 23 ||

മീനാകൃതേ കമഠകോല നൃസിംഹ വർണിന്
സ്വാമിന് പരശ്വഥ തപോധന രാമചന്ദ്ര |
ശേഷാംശരാമ യദുനന്ദന കല്കിരൂപ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം|| 24 ||

ഏലാലവംഗ ഘനസാര സുഗന്ധി തീർത്ഥം
ദിവ്യം വിയത്സരിതു ഹേമഘടേഷു പൂർണം |
ധൃത്വാദ്യ വൈദിക ശിഖാമണയഃ പ്രഹൃഷ്ടാഃ
തിഷ്ഠന്തി വെങ്കടപതേ തവ സുപ്രഭാതം|| 25 ||

ഭാസ്വാനുദേതി വികചാനി സരോരുഹാണി
സംപൂരയന്തി നിനദൈഃ കകുഭോ വിഹംഗാഃ |
ശ്രീവൈഷ്ണവാഃ സതത മർഥിത മംഗളാസ്തേ
ധാമാശ്രയംതി തവ വെങ്കട സുപ്രഭാതം|| 26 ||

ബ്രഹ്മാദയാ സ്സുരവരാ സ്സമഹർഷയസ്തേ
സന്തസ്സനന്ദന മുഖാസ്ത്വഥ യോഗിവര്യാഃ |
ധാമാന്തികേ തവ ഹി മംഗള വസ്തു ഹസ്താഃ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം|| 27 ||

ലക്ഷ്മീനിവാസ നിരവദ്യ ഗുണൈക സിന്ധോ
സംസാരസാഗര സമുത്തരണൈക സേതോ |
വേദാന്ത വേദ്യ നിജവൈഭവ ഭക്ത ഭോഗ്യ
ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം|| 28 ||

ഇത്ഥം വൃഷാചലപതേരിഹ സുപ്രഭാതം
യേ മാനവാഃ പ്രതിദിനം പഠിതും പ്രവൃത്താഃ |
തേഷാം പ്രഭാത സമയേ സ്മൃതിരംഗഭാജാം
പ്രജ്ഞാം പരാര്ഥ സുലഭാം പരമാം പ്രസൂതേ || 29 ||

കല്ലിനെയും ലോഹത്തെയുമാണ് ക്ഷേത്രത്തില്ആരാധിക്കുന്നതെന്ന ചില തെറ്റായ ധാരണകള് പലരുംരഹസ്യമായും പരസ്യമായും വെളിപ്പെടുത്തുന്നതുകേള്ക്കാറുണ്ട്.

കല്ലിനെയും ലോഹത്തെയുമാണ് ക്ഷേത്രത്തില്ആരാധിക്കുന്നതെന്ന ചില തെറ്റായ ധാരണകള് പലരുംരഹസ്യമായും പരസ്യമായും വെളിപ്പെടുത്തുന്നതുകേള്ക്കാറുണ്ട്. പക്ഷേ, കല്ലും ലോഹവും അപാരമായഊര്ജത്തിന്റെ ഉറവിടങ്ങളാണെന്ന് ആധുനികശാസ്ത്രംകണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല.ഭാരതീയ സംസ്കാരത്തിന്റെയും പൈതൃകത്തിന്റേയും അക്ഷയഖനികളാണ് ക്ഷേത്രങ്ങള്. അവയില് ഒരു ജനതയുടെ ജീവിതവും സംസ്കാരവും പാരമ്പര്യവും ഇഴചേരുന്നു. തലമുറകള്ക്ക് ഭാരതീയ സംസ്കാരത്തെ പകര്ന്നു നല്കുന്ന ചൈതന്യകേന്ദ്രങ്ങളായാണ് ക്ഷേത്ര സങ്കേതങ്ങളെ നൂറ്റാണ്ടുകളായി നാം കണക്കാക്കുന്നത്. ക്ഷത്രത്തെ ത്രാണനം ചെയ്യുന്നത് ക്ഷേത്രം എന്നാണ് പ്രമാണം. അതായത് മനസ്സിന്റെ മുറിവുകളെ, വ്യഥകളെ ഇല്ലായ്മചെയ്യുന്ന പുണ്യസ്ഥാനമാണ് ക്ഷേത്രം. പ്രശ്നങ്ങള്അലട്ടുമ്പോള്, ഭയഭീതികള് മനസ്സിനെ ഗ്രസിക്കുമ്പോള്നാം ഈശ്വരനെ ഓര്ക്കുന്നു. ഈശ്വരന്റെവാസസ്ഥാനമാകുന്ന ക്ഷേത്രത്തേയും.ഭൗതികതയുടെമായാവലയത്തില് നിലതെറ്റുന്ന മനസ്സിനെസ്വച്ഛമാക്കാന് ഈശ്വരദര്ശനംകൊണ്ട് സാധിക്കും.ദാഹിക്കുന്നവന് വെള്ളവും വിശക്കുന്നവന് ഭക്ഷണവുംപോലെയാണ് വിശ്വാസിക്ക് ക്ഷേത്രദര്ശനവും.ക്ഷേത്രദര്ശനത്തിലൂടെ മനസ്സിന് ലഭിക്കുന്ന ശാന്തിയുംസമാധാനവും സംതൃപ്തിയും അനിര്വചനീയമെന്ന്അനുഭവസ്ഥര് പറയും.""ദേഹോ ദേവാലയ പ്രോക്തുജീവേ ദേവ സദാശിവ''എന്നാണ് തന്ത്രശാസ്ത്രഗ്രന്ഥമായ "കുലാർണവതന്ത്രം'പറയുന്നത്. അതായത്, ദേഹം ദേവാലയമായിസങ്കല്പിച്ചാല് ജീവന് ആ ദേവാലയത്തിലെ ദേവനാണ്.ദേഹത്തിലെങ്ങനെയാണോ ജീവന് അതുപോലെയാണ്ക്ഷേത്രത്തില് ദേവചൈതന്യം. ക്ഷേത്രാരാധനയുടെ പ്രഥമലക്ഷ്യം അവനവനില് കുടികൊള്ളുന്നഈശ്വരചൈതന്യത്തെഉണര്ത്തുകയാണെന്ന തിരിച്ചറിവ്നമ്മുടെ പൂര്വ്വികരായ ഋഷീശ്വരന്മാര്ക്കുണ്ടായിരുന്നു.മുന്ശ്ളോകത്തില് അന്തര്ലീനമായ വസ്തുതയും ഇതുതന്നെ.ഈശ്വരന് സര്വ്വവ്യാപിയാണെന്ന് പ്രപഞ്ചസത്യം.സര്വ്വത്ര വ്യാപിച്ച ഈശ്വരചൈതന്യത്തെ ഒരു ബിന്ദുവില് കേന്ദ്രീകരിച്ച്ലഭ്യമാക്കുകയാണ് ക്ഷേത്രത്തിന്റെധര്മം. കല്ലിനെയും ലോഹത്തെയുമാണ് ക്ഷേത്രത്തില് ആരാധിക്കുന്നതെന്ന ചില തെറ്റായ ധാരണകള് പലരും രഹസ്യമായും പരസ്യമായും വെളിപ്പെടുത്തുന്നതു കേള്ക്കാറുണ്ട്. പക്ഷേ, കല്ലും ലോഹവും അപാരമായ ഊര്ജത്തിന്റെ ഉറവിടങ്ങളാണെന്ന് ആധുനികശാസ്ത്രംകണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല.ഭൗതിക, ആത്മീയ ഉയര്ച്ചയുടെ പ്രഭവകേന്ദ്രമായി മാറത്തക്കവിധം ഏതെങ്കിലുമൊരു ഭൗതികവസ്തുവിലേക്ക് പ്രപഞ്ചശക്തിയെ ആവാഹിക്കാനുള്ളകുശാഗ്രബുദ്ധി നമ്മുടെ പൂര്വ്വികര്ക്കുണ്ടായി.തന്ത്രമന്ത്രങ്ങളിലൂടെ ആ വസ്തുവിന്റെ ചൈതന്യംവര്ധിപ്പിച്ച് ജനോപകാരത്തിന് ഉപയോഗിക്കുകയാണ്അവര് ചെയ്തത്. ശാസ്ത്രപ്രകാരം ഏറ്റവും അനുയോജ്യമായസ്ഥലത്ത് പണിത് ദേവപ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള് ഒരു നാടിന്റെ ജീവനാഡിയാണ്."വിഗ്രഹ'മെന്നാല് വിശേഷാല് ഗ്രഹിക്കുന്നതെന്നാണര്ത്ഥം. താന്ത്രികവിധി ഏറ്റവും കൃത്യമായിപാലിക്കപ്പെട്ട് പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തില്ദേവചൈതന്യം കുടിയേറും. തന്ത്രി പ്രതിഷ്ഠാമന്ത്രം ചൊല്ലി വിഗ്രഹം പീഠസുഷിരത്തില് ഇറക്കിവെയ്ക്കുമ്പോള്, പുറത്ത് ശംഖ്, മരപ്പാണി എന്നിവയുടെ ശബ്ദം പുറപ്പെടുവിക്കാറുണ്ട്. "തോ', "തൈ' എന്നീ രണ്ട് കൊട്ട് മന്ത്രത്തിന്റെ യതിസ്ഥാനത്ത് കേള്ക്കാം. കൃത്യമാത്രയിലെ ഈ ശബ്ദങ്ങള് സൃഷ്ടിക്കുന്നവൈഖരിതരംഗത്തിലൂടെ ആചാരമന്ത്രത്തിന്റെപ്രാണസ്പന്ദനങ്ങള് വിഗ്രഹം ഏറ്റുവാങ്ങുന്നു. ഈവൈഖരിതരംഗത്തെ ശാസ്ത്രീയമായി അപഗ്രഥിക്കാം. ഈ തരംഗം ഒരു വസ്തുവില് തട്ടുമ്പോള് പുറത്തെ ഇലക്ട്രോണുകള് തൊട്ടടുത്ത പഥത്തിലേക്ക് പോകുന്നു. എല്ലാ പരമാണുക്കളുടെയും ഈ അധികോര്ജമാണ്അനുഗ്രഹവര്ഷമായിവിഗ്രഹത്തില്നിന്ന് പുറത്തേക്ക്പ്രവഹിക്കുന്നത്. ഈ ഊര്ജം സ്വീകരിക്കുകയാണ്ക്ഷേത്രദര്ശനത്തിന്റെ മുഖ്യഘടകം. ഒരു ക്ഷേത്രത്തിന്പരമാണുവിന്റെ (ആറ്റം) ഘടനയാണുള്ളത്. ന്യൂക്ളിയസ് എന്ന കേന്ദ്രബിന്ദുവും അതിനു പുറമെ ഇലക്ട്രോണുകളുടെ ഏഴ് കേന്ദ്രവൃത്തങ്ങളും കെ, എല്, എം, എന്, ഒ, പി, ക്യൂ തുടങ്ങിയ ഏഴ് ഷെല്ലുകളുണ്ട്. ഇതനുസരിച്ച് ശ്രീകോവിലിനെ "കെ' ഷെല്ലായും അന്തര്മണ്ഡലത്തെ "എല്' ഷെല്ലായും വിളക്കുമാടത്തെ "എന്' ഷെല്ലായും പുറത്തെ ബലിവട്ടത്തെ"ഒ' ഷെല്ലായും പ്രദക്ഷിണ വഴിയെ "പി' ഷെല്ലായുംപുറമതിലിനെ "ക്യൂ' ഷെല്ലായും കണക്കാക്കുന്നു. ഇത്തരംഊര്ജസവിശേഷതകള്‍പുരാതനകാലം തൊട്ടേആചാര്യന്മാര് തിരിച്ചറിഞ്ഞിരുന്നുവെന്നത്അത്യത്ഭുതമാണ്. ഈ ശ്രമത്തില് പ്രദക്ഷിണവഴിയുംചുറ്റുമതിലും അപ്രധാനമെന്ന് കണക്കിലെടുത്താല്ബാക്കിയുള്ളവയെ പഞ്ചപ്രാകാരങ്ങള് എന്നാണ്വിളിക്കുന്നത്. ഈ പഞ്ചപ്രാകാരങ്ങളിലൂടെ ചൈതന്യംസംഭരിക്കപ്പെടുന്നു.ഒരു മനുഷ്യന് രണ്ട് കൈകളും കൂപ്പി മുകളിലേക്കുയര്ത്തി നില്ക്കുന്നതുപോലുള്ള ഘടനയാണ് ക്ഷേത്രത്തിന്റേത്.ശ്രീകോവിലില് തലവെച്ചും, ചുറ്റമ്പലത്തില്‍ കരങ്ങള്വെച്ചും ഗോപുരത്തിലേക്ക് പാദങ്ങള് വെച്ചും കിടക്കുന്നഭഗവാന്റെ രൂപമായും കണക്കാക്കപ്പെടുന്നു. അതിനാല്ഗോപുരം തൊട്ടുവണങ്ങിയാല് ഭഗവാന്റെ പാദം തൊട്ടുവന്ദിക്കുന്നതായാണ് സങ്കല്പം.പ്രതിഷ്ഠാസമയത്ത് സ്വയംഭൂക്ഷേത്രമല്ലെങ്കില്ഷഡാധാര ക്രിയയിലൂടെയാണ്ക്ഷേത്രനിര്മാണവുംവിഗ്രഹപ്രതിഷ്ഠയും നിര്വഹിക്കുന്നത്.യോഗാനാളം നപുംസക ശിലകൊണ്ടുണ്ടാക്കിയപീഠത്തെ തുളച്ച് വിഗ്രഹത്തെ ബന്ധിക്കുന്ന ഷഡാധാരപ്രക്രിയ ക്ഷേത്രനിര്മാണഘട്ടത്തിലുണ്ട്. ഒരു മനുഷ്യന്റെനട്ടെല്ലിനകത്തുകൂടി സുഷുമ്നാ നാഡിയും അതിനുസമാന്തരമായി പോകുന്ന ഇട, പിംഗള നാഡികളുംകൂടിച്ചേരുന്ന ആറ് ഗാംഗ്ളിയകളായി ഷഡാധാരപ്രക്രിയയെ ഗണിക്കാം. മൂലാധാരം, സ്വധിഷ്ഠാനം,മണിപൂരകം, അനാഹതം, വിശുദ്ധി, ആഞ്ജ എന്നിങ്ങനെകണക്കാക്കപ്പെടുന്ന ഈ ആറ് ഗാംഗ്ളിയകളിലൂടെയാണ്മന്ത്രധ്വനികള് ദേവന്റെ കുണ്ഡലിനിശക്തിയെ സഹസ്രാധാരദളപത്മത്തിലേക്ക് ഉയര്ത്തുന്നത്. അനേകം കാരണങ്ങളാല് ദിനം പ്രതി കുറയുന്ന ദേവചൈതന്യത്തെവര്ധിപ്പിക്കുകയാണ് പൂജാരിയുടെ ധര്മം.തന്ത്രിയും ക്ഷേത്രശാന്തിക്കാരനുമാണ് ചൈതന്യത്തെസന്നിവേശിപ്പിക്കുന്നവര്. അമ്പലത്തില് പൂജ ചെയ്യുന്നവര്പ്രസാദം നല്കുമ്പോഴും മറ്റും അന്യസ്പര്ശംഇല്ലാതിരിക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടില്ലെ?ചൈതന്യ ലോപത്തെ കരുതിയാണിത്. സാന്ദ്രത കുറഞ്ഞവസ്തു സാന്ദ്രതയുള്ള വസ്തുവില് സ്പര്ശിക്കുമ്പോള് കൂടിയസാന്ദ്രത കുറഞ്ഞ ഭാഗത്തേക്ക് ഒഴുകും. അതുതന്നെയാണ്ക്ഷേത്രപൂജാരി അന്യരെ സ്പര്ശിക്കുമ്പോഴുംസംഭവിക്കുക.ക്ഷേത്രദര്ശനത്തിന് എത്തുന്നവരില് കുറെ പേര്ക്കെങ്കിലും ദര്ശനം എങ്ങനെ നിറവേറ്റണമെന്നതിനെക്കുറിച്ച്കാര്യമായ അറിവുണ്ടാകാറില്ല. കുളിച്ച്ശുദ്ധഹൃദയത്തോടെ വേണം മന്ത്രചൈതന്യം നിറഞ്ഞക്ഷേത്രമതില്ക്കകത്ത് പ്രവേശിക്കാന്. കുളിയുംവൃത്തിയുള്ള വസ്ത്രവും ക്ഷേത്രദര്ശനത്തിന്റെപ്രഥമകാര്യമാണ്. പാദരക്ഷകള് അഴിച്ച് പുറത്തുവെച്ച്കൂപ്പുകൈ നെഞ്ചോട് ചേര്ത്ത് അകത്തെത്തുന്ന ഭക്തന്പ്രദക്ഷിണം നടത്തണം.പ്രദക്ഷിണത്തെക്കുറിച്ച്തന്ത്രശാസ്ത്രം പറയുന്നത് ഇപ്രകാരമാണ്."പ്ര' ഛിന്നതി ഭയം സര്വ്വേ"ദ' കാരോ മോക്ഷസിദ്ധിദേഃ"ക്ഷി' കാരോ ത്ക്ഷീയതേ രോഗോ"ണ' കാരം ശ്രീ പ്രദായകംഅതായത് "പ്ര' എന്ന അക്ഷരം സര്വ്വ ഭയനാശത്തേയും "ദ'കാരം മോക്ഷത്തെയും "ക്ഷി' കാരം രോഗം,അപരാധം എന്നിവയുടെ ശമനത്തേയും "ണ' കാരംഐശ്വര്യത്തേയും കുറിക്കുന്നു.ദേവനെ കേന്ദ്രബിന്ദുവായി സങ്കല്പിച്ച് നടത്തുന്നപ്രദക്ഷിണം ബലിക്കല്ലുകള്ക്ക് പുറത്തുകൂടിവേണം.ചുറ്റുമതിലിന് പുറത്തുകൂടിയുള്ള പ്രദക്ഷിണത്തിന്അന്തര്മണ്ഡലത്തിലെയും ഫലസിദ്ധിയുണ്ടെന്നാണ്വിശ്വാസം. ദേവനില്നിന്ന് എത്രയും അകന്ന്വലംവെച്ചാല് അത്രയും നല്ലതാണെന്നര്ത്ഥം.ഓട്ടപ്രദക്ഷിണം എന്ന് നമ്മള് ഹാസ്യരൂപേണ പറയാറുണ്ട്.ക്ഷേത്രത്തില് ഇതു പാടില്ല. പൂര്ണ്ണഗര്ഭിണിയായ സ്ത്രീതലയില് എണ്ണക്കുടവുമായിഅടിവെച്ചടിവെച്ച്നടക്കുംപോലെ വേണം പ്രദക്ഷിണം എന്ന്യോഗശാസ്ത്രങ്ങള് പറയുന്നു. ഭഗവാനെ മനസ്സില്ധ്യാനിച്ചും നാമം ചൊല്ലിയും വേണം പ്രദക്ഷിണംനടത്താന്. ധൃതി കൂടാതെ പൂര്ണ്ണമനസ്സോടെ നടത്തുന്നപ്രദക്ഷിണത്തിന് ഫലം കൂടുമത്രെ. ഓരോ ദേവനുമുണ്ട്പ്രദക്ഷിണ കണക്കുകള്. ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, ദേവി, വിഷ്ണു, ശാസ്താവ് ~ നാല്, സുബ്രഹ് മണ്യന്അഞ്ച്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് ചിട്ട.ഒരു പ്രദക്ഷിണംകൊണ്ട് ബ്ര ഹ് മഹത്യപാപം തീരും.രണ്ടാം പ്രദക്ഷിണത്തില്‍ ദേവാരാധനക്കര്ഹരാകും.മൂന്നാമത്തതോടെ മുക്തിയും പ്രാപ്യമാകുമെന്നാണ് ബ്രഹ്മനാരദീയം പറയുന്നത്. പ്രദക്ഷിണവും നമസ്ക്കാരവുംചെയ്ത് തീര്ത്ഥവും പ്രസാദവും മൂന്നുതവണനാരായണമന്ത്രത്തോടെ സേവിക്കണം. ഈ തീര്ത്ഥവും ചന്ദനവും ശരീരത്തിന് ഉന്മേഷവും ഉത്തേജനവും നല്കും

ശിവസഹസ്രനാമാവലി

ശിവസഹസ്രനാമാവലി
°°°°°°°°°°°°°°°°°°°°°°°°°°°°
1. ഓം സ്ഥിരായ നമഃ
2. ഓം സ്ഥാണവേ നമഃ
3. ഓം പ്രഭവേ നമഃ
4. ഓം ഭീമായ നമഃ
5. ഓം പ്രവരായ നമഃ
6. ഓം വരദായ നമഃ
7. ഓം വരായ നമഃ
8. ഓം സര്‍വാത്മനേ നമഃ
9. ഓം സര്‍വവിഖ്യാതായ നമഃ
10. ഓം സര്‍വസ്‌മൈ നമഃ
11. ഓം സര്‍വകരായ നമഃ
12. ഓം ഭവായ നമഃ
13. ഓം ജടിനേ നമഃ
14. ഓം ചര്‍മിണേ നമഃ
15. ഓം ശിഖണ്ഡിനേ നമഃ
16. ഓം സര്‍വാംഗായ നമഃ
17. ഓം സര്‍വഭാവനായ നമഃ
18. ഓം ഹരായ നമഃ
19. ഓം ഹരിണാക്ഷായ നമഃ
20. ഓം സര്‍വഭൂതഹരായ നമഃ
21. ഓം പ്രഭവേ നമഃ
22. ഓം പ്രവൃത്തയേ നമഃ
23. ഓം നിവൃത്തയേ നമഃ
24. ഓം നിയതായ നമഃ
25. ഓം ശാശ്വതായ നമഃ
26. ഓം ധ്രുവായ നമഃ
27. ഓം ശ്മശാനവാസിനേ നമഃ
28. ഓം ഭഗവതേ നമഃ
29. ഓം ഖചരായ നമഃ
30. ഓം ഗോചരായ നമഃ
31. ഓം അര്‍ദനായ നമഃ
32. ഓം അഭിവാദ്യായ നമഃ
33. ഓം മഹാകര്‍മണേ നമഃ
34. ഓം തപസ്വിനേ നമഃ
35. ഓം ഭൂതഭാവനായ നമഃ
36. ഓം ഉന്മത്തവേഷപ്രച്ഛന്നായ നമഃ
37. ഓം സര്‍വലോകപ്രജാപതയേ നമഃ
38. ഓം മഹാരൂപായ നമഃ
39. ഓം മഹാകായായ നമഃ
40. ഓം വൃഷരൂപായ നമഃ
41. ഓം മഹായശസേ നമഃ
42. ഓം മഹാത്മനേ നമഃ
43. ഓം സര്‍വഭൂതാത്മനേ നമഃ
44. ഓം വിശ്വരൂപായ നമഃ
45. ഓം മഹാഹനവേ നമഃ
46. ഓം ലോകപാലായ നമഃ
47. ഓം അന്തര്‍ഹിതത്മനേ നമഃ
48. ഓം പ്രസാദായ നമഃ
49. ഓം ഹയഗര്‍ദഭയേ നമഃ
50. ഓം പവിത്രായ നമഃ
51. ഓം മഹതേ നമഃ
52. ഓം നിയമായ നമഃ
53. ഓം നിയമാശ്രിതായ നമഃ
54. ഓം സര്‍വകര്‍മണേ നമഃ
55. ഓം സ്വയംഭൂതായ നമഃ
56. ഓം ആദയേ നമഃ
57. ഓം ആദികരായ നമഃ
58. ഓം നിധയേ നമഃ
59. ഓം സഹസ്രാക്ഷായ നമഃ
60. ഓം വിശാലാക്ഷായ നമഃ
61. ഓം സോമായ നമഃ
62. ഓം നക്ഷത്രസാധകായ നമഃ
63. ഓം ചന്ദ്രായ നമഃ
64. ഓം സൂര്യായ നമഃ
65. ഓം ശനയേ നമഃ
66. ഓം കേതവേ നമഃ
67. ഓം ഗ്രഹായ നമഃ
68. ഓം ഗ്രഹപതയേ നമഃ
69. ഓം വരായ നമഃ
70. ഓം അത്രയേ നമഃ
71. ഓം അത്ര്യാ നമസ്‌കര്‍ത്രേ നമഃ
72. ഓം മൃഗബാണാര്‍പണായ നമഃ
73. ഓം അനഘായ നമഃ
74. ഓം മഹാതപസേ നമഃ
75. ഓം ഘോരതപസേ നമഃ
76. ഓം അദീനായ നമഃ
77. ഓം ദീനസാധകായ നമഃ
78. ഓം സംവത്സരകരായ നമഃ
79. ഓം മന്ത്രായ നമഃ
80. ഓം പ്രമാണായ നമഃ
81. ഓം പരമായ തപസേ നമഃ
82. ഓം യോഗിനേ നമഃ
83. ഓം യോജ്യായ നമഃ
84. ഓം മഹാബീജായ നമഃ
85. ഓം മഹാരേതസേ നമഃ
86. ഓം മഹാബലായ നമഃ
87. ഓം സുവര്‍ണരേതസേ നമഃ
88. ഓം സര്‍വജ്ഞായ നമഃ
89. ഓം സുബീജായ നമഃ
90. ഓം ബീജവാഹനായ നമഃ
91. ഓം ദശബാഹവേ നമഃ
92. ഓം അനിമിഷായ നമഃ
93. ഓം നീലകണ്ഠായ നമഃ
94. ഓം ഉമാപതയേ നമഃ
95. ഓം വിശ്വരൂപായ നമഃ
96. ഓം സ്വയംശ്രേഷ്ഠായ നമഃ
97. ഓം ബലവീരായ നമഃ
98. ഓം അബലായഗണായ നമഃ
99. ഓം ഗണകര്‍ത്രേ നമഃ
100. ഓം ഗണപതയേ നമഃ
101. ഓം ദിഗ്വാസസേ നമഃ
102. ഓം കാമായ നമഃ
103. ഓം മന്ത്രവിദേ നമഃ
104. ഓം പരമായ മന്ത്രായ നമഃ
105. ഓം സര്‍വഭാവകരായ നമഃ
106. ഓം ഹരായ നമഃ
107. ഓം കമണ്ഡലുധരായ നമഃ
108. ഓം ധന്വിനേ നമഃ
109. ഓം ബാണഹസ്തായ നമഃ
110. ഓം കപാലവതേ നമഃ
111. ഓം അശനയേ നമഃ
112. ഓം ശതഘ്‌നിനേ നമഃ
113. ഓം ഖഡ്ഗിനേ നമഃ
114. ഓം പട്ടിശിനേ നമഃ
115. ഓം ആയുധിനേ നമഃ
116. ഓം മഹതേ നമഃ
117. ഓം സ്രുവഹസ്തായ നമഃ
118. ഓം സുരൂപായ നമഃ
119. ഓം തേജസേ നമഃ
120. ഓം തേജസ്‌കരായ നിധയേ നമഃ
121. ഓംഉഷ്ണീഷിണേ നമഃ
122. ഓം സുവക്ത്രായ നമഃ
123. ഓം ഉദഗ്രായ നമഃ
124. ഓം വിനതായ നമഃ
125. ഓം ദീര്‍ഘായ നമഃ
126. ഓം ഹരികേശായ നമഃ
127. ഓം സുതീര്‍ഥായ നമഃ
128. ഓം കൃഷ്ണായ നമഃ
129. ഓം സൃഗാലരൂപായ നമഃ
130. ഓം സിദ്ധാര്‍ഥായ നമഃ
131. ഓം മുണ്ഡായ നമഃ
132. ഓം സര്‍വശുഭങ്കരായ നമഃ
133. ഓം അജായ നമഃ
134. ഓം ബഹുരൂപായ നമഃ
135. ഓം ഗന്ധധാരിണേ നമഃ
136. ഓം കപര്‍ദിനേ നമഃ
137. ഓം ഉര്‍ധ്വരേതസേ നമഃ
138. ഓം ഊര്‍ധ്വലിംഗായ നമഃ
139. ഓം ഊര്‍ധ്വശായിനേ നമഃ
140. ഓം നഭസ്ഥലായ നമഃ
141. ഓം ത്രിജടിനേ നമഃ
142. ഓം ചീരവാസസേ നമഃ
143. ഓം രുദ്രായ നമഃ
144. ഓം സേനാപതയേ നമഃ
145. ഓം വിഭവേ നമഃ
146. ഓം അഹശ്ചരായ നമഃ
147. ഓം നക്തഞ്ചരായ നമഃ
148. ഓം തി‡മന്യവേ നമഃ
149. ഓം സുവര്‍ചസായ നമഃ
150. ഓം ഗജഘ്‌നേ നമഃ
151. ഓം ദൈത്യഘ്‌നേ നമഃ
152. ഓം കാലായ നമഃ
153. ഓം ലോകധാത്രേ നമഃ
154. ഓം ഗുണാകരായ നമഃ
155. ഓം സിംഹശാര്‍ദൂലരൂപായ നമഃ
156. ഓം ആര്‍ദ്രചര്‍മാംബരാവൃതായ നമഃ
157. ഓം കാലയോഗിനേ നമഃ
158. ഓം മഹാനാദായ നമഃ
159. ഓം സര്‍വകാമായ നമഃ
160. ഓം ചതുഷ്പഥായ നമഃ
161. ഓം നിശാചരായ നമഃ
162. ഓം പ്രേതചാരിണേ നമഃ
163. ഓം ഭൂതചാരിണേ നമഃ
164. ഓം മഹേശ്വരായ നമഃ
165. ഓം ബഹുഭൂതായ നമഃ
166. ഓം ബഹുധരായ നമഃ
167. ഓം സ്വര്‍ഭാനവേ നമഃ
168. ഓം അമിതായ നമഃ
169. ഓം ഗതയേ നമഃ
170. ഓം നൃത്യപ്രിയായ നമഃ
171. ഓം നിത്യനര്‍തായ നമഃ
172. ഓം നര്‍തകായ നമഃ
173. ഓം സര്‍വലാലസായ നമഃ
174. ഓം ഘോരായ നമഃ
175. ഓം മഹാതപസേ നമഃ
176. ഓം പാശായ നമഃ
177. ഓം നിത്യായ നമഃ
178. ഓം ഗിരിരുഹായ നമഃ
179. ഓം നഭസേ നമഃ
180. ഓം സഹസ്രഹസ്തായ നമഃ
181. ഓം വിജയായ നമഃ
182. ഓം വ്യവസായായ നമഃ
183. ഓം അതന്ദ്രിതായ നമഃ
184. ഓം അധര്‍ഷണായ നമഃ
185. ഓം ധര്‍ഷണാത്മനേ നമഃ
186. ഓം യജ്ഞഘ്‌നേ നമഃ
187. ഓം കാമനാശകായ നമഃ
188. ഓം ദക്ഷയാഗാപഹാരിണേ നമഃ
189. ഓം സുസഹായ നമഃ
190. ഓം മധ്യമായ നമഃ
191. ഓം തേജോപഹാരിണേ നമഃ
192. ഓം ബലഘ്‌നേ നമഃ
193. ഓം മുദിതായ നമഃ
194. ഓം അര്‍ഥായ നമഃ
195. ഓം അജിതായ നമഃ
196. ഓം അവരായ നമഃ
197. ഓം ഗംഭീരഘോഷാ യ നമഃ
198. ഓം ഗംഭീരായ നമഃ
199. ഓം ഗംഭീരബലവാഹനായ നമഃ
200. ഓം ന്യഗ്രോധരൂപായ നമഃ
201. ഓം ന്യഗ്രോധായ നമഃ
202. ഓം വൃക്ഷകര്‍ണസ്ഥിതേ യ നമഃ
203. ഓം വിഭവേ നമഃ
204. ഓം സുതീക്ഷ്ണദശനായ നമഃ
205. ഓം മഹാകായായ നമഃ
206. ഓം മഹാനനായ നമഃ
207. ഓം വിഷ്വക്‌സേനായ നമഃ
208. ഓം ഹരയേ നമഃ
209. ഓം യജ്ഞായ നമഃ
210. ഓം സംയുഗാപീഡവാഹനായ നമഃ
211. ഓം തീക്ഷ്ണാതാപായ നമഃ
212. ഓം ഹര്യശ്വായ നമഃ
213. ഓം സഹായായ നമഃ
214. ഓം കര്‍മകാലവിദേ നമഃ
215. ഓം വിഷ്ണുപ്രസാദിതായ നമഃ
216. ഓം യജ്ഞായ നമഃ
217. ഓം സമുദ്രായ നമഃ
218. ഓം ബഡവാമുഖായ നമഃ
219. ഓം ഹുതാശനസഹായായ നമഃ
220. ഓം പ്രശാന്താത്മനേ നമഃ
221. ഓം ഹുതാശനായ നമഃ
222. ഓം ഉഗ്രതേജസേ നമഃ
223. ഓം മഹാതേജസേ നമഃ
224. ഓം ജന്യായ നമഃ
225. ഓം വിജയകാലവിദേ നമഃ
226. ഓം ജ്യോതിഷാമയനായ നമഃ
227. ഓം സിദ്ധയേ നമഃ
228. ഓം സര്‍വവിഗ്രഹായ നമഃ
229. ഓം ശിഖിനേ നമഃ
230. ഓം മുണ്ഡിനേ നമഃ
231. ഓം ജടിനേ നമഃ
232. ഓം ജ്വലിനേ നമഃ
233. ഓം മൂര്‍തിജായ നമഃ
234. ഓം മൂര്‍ധഗായ നമഃ
235. ഓം ബലിനേ നമഃ
236. ഓം വേണവിനേ നമഃ
237. ഓം പണവിനേ നമഃ
238. ഓം താലിനേ നമഃ
239. ഓം ഖലിനേ നമഃ
240. ഓം കാലകടങ്കടായ നമഃ
241. ഓം നക്ഷത്രവിഗ്രഹമതയേ നമഃ
242. ഓം ഗുണബുദ്ധയേ നമഃ
243. ഓം ലയായ നമഃ
244. ഓം അഗമായ നമഃ
245. ഓം പ്രജാപതയേ നമഃ
246. ഓം വിശ്വബാഹവേ നമഃ
247. ഓം വിഭാഗായ നമഃ
248. ഓം സര്‍വഗായ നമഃ
249. ഓം അമുഖായ നമഃ
250. ഓം വിമോചനായ നമഃ
251. ഓം സുസരണായ നമഃ
252. ഓം ഹിരണ്യകവചോദ്ഭവായ നമഃ
253. ഓം മേ™്രജായ നമഃ
254. ഓം ബലചാരിണേ നമഃ
255. ഓം മഹീചാരിണേ നമഃ
256. ഓം സ്രുതായ നമഃ
257. ഓം സര്‍വതൂര്യനിനാദിനേ നമഃ
258. ഓം സര്‍വാതോദ്യപരിഗ്രഹായ നമഃ
259. ഓം വ്യാലരൂപായ നമഃ
260. ഓം ഗുഹാവാസിനേ നമഃ
261. ഓം ഗുഹായ നമഃ
262. ഓം മാലിനേ നമഃ
263. ഓം തരംഗവിദേ നമഃ
264. ഓം ത്രിദശായ നമഃ
265. ഓം ത്രികാലധൃഗേ നമഃ
266. ഓം കര്‍മസര്‍വബന്ധവിമോചനായ നമഃ
267. ഓം അസുരേന്ദ്രാണാംബന്ധനായ നമഃ
268. ഓം യുധി ശത്രുവിനാശനായ നമഃ
269. ഓം സാംഖ്യപ്രസാദായ നമഃ
270. ഓം ദുര്‍വാസസേ നമഃ
271. ഓം സര്‍വസാധുനിഷേവിതായ നമഃ
272. ഓം പ്രസ്‌കന്ദനായ നമഃ
273. ഓം വിഭാഗജ്ഞായ നമഃ
274. ഓം അതുല്യായ നമഃ
275. ഓം യജ്ഞഭാഗവിദേ നമഃ
276. ഓം സര്‍വവാസായ നമഃ
277. ഓം സര്‍വചാരിണേ നമഃ
278. ഓം ദുര്‍വാസസേ നമഃ
279. ഓം വാസവായ നമഃ
280. ഓം അമരായ നമഃ
281. ഓം ഹൈമായ നമഃ
282. ഓം ഹേമകരായ നമഃ
283. ഓം അയജ്ഞായ നമഃ
284. ഓം സര്‍വധാരിണേ നമഃ
285. ഓം ധരോത്തമായ നമഃ
286. ഓം ലോഹിതാക്ഷായ നമഃ
287. ഓം മഹാക്ഷായ നമഃ
288. ഓം വിജയാക്ഷായ നമഃ
289. ഓം വിശാരദായ നമഃ
290. ഓം സംഗ്രഹായ നമഃ
291. ഓം നിഗ്രഹായ നമഃ
292. ഓം കര്‍ത്രേ നമഃ
293. ഓം സര്‍പചീരനിവാസനായ നമഃ
294. ഓം മുഖ്യായ നമഃ
295. ഓം അമുഖ്യായ നമഃ
296. ഓം ദേഹായ നമഃ
297. ഓം കാഹലയേ നമഃ
298. ഓം സര്‍വകാമദായ നമഃ
299. ഓം സര്‍വകാലപ്രസാദയേ നമഃ
300. ഓം സുബലായ നമഃ
301. ബലരൂപധൃഗേ നമഃ
302. ഓം സര്‍വകാമവരായ നമഃ
303. ഓം സര്‍വദായ നമഃ
304. ഓം സര്‍വതോമുഖായ നമഃ
305. ഓം ആകാശനിര്‍വിരൂപായ നമഃ
306. ഓം നിപാതിനേ നമഃ
307. ഓം അവശായ നമഃ
308. ഓം ഖഗായ നമഃ
309. ഓം രൗദ്രരൂപായ നമഃ
310. ഓം അംശവേ നമഃ
311. ഓം ആദിത്യായ നമഃ
312. ഓം ബഹുരശ്മയേ നമഃ
313. ഓം സുവര്‍ചസിനേ നമഃ
314. ഓം വസുവേഗായ നമഃ
315. ഓം മഹാവേഗായ നമഃ
316. ഓം മനോവേഗായ നമഃ
317. ഓം നിശാചരായ നമഃ
318. ഓം സര്‍വവാസിനേ നമഃ
319. ഓം ശ്രിയാവാസിനേ നമഃ
320. ഓം ഉപദേശകരായ നമഃ
321. ഓം അകരായ നമഃ
322. ഓം മുനയേ നമഃ
323. ഓം ആത്മനിരാലോകായ നമഃ
324. ഓം സംഭഗ്നായ നമഃ
325. ഓം സഹസ്രദായ നമഃ
326. ഓം പക്ഷിണേ നമഃ
327. ഓം പക്ഷരൂപായ നമഃ
328. ഓം അതിദീപ്തായ നമഃ
329. ഓം വിശാം പതയേ നമഃ
330. ഓം ഉന്മാദായ നമഃ
331. ഓം മദനായ നമഃ
332. ഓം കാമായ നമഃ
333. ഓം അശ്വത്ഥായ നമഃ
334. ഓം അര്‍ഥകരായ നമഃ
335. ഓം യശസേ നമഃ
336. ഓം വാമദേവായ നമഃ
337. ഓം വാമായ നമഃ
338. ഓം പ്രാചേ നമഃ
339. ഓം ദക്ഷിണായ നമഃ
340. ഓം വാമനായ നമഃ
341. ഓം സിദ്ധയോഗിനേ നമഃ
342. ഓം മഹര്‍ഷയേ നമഃ
343. ഓം സിദ്ധാര്‍ഥായ നമഃ
344. ഓം സിദ്ധസാധകായ നമഃ
345. ഓം ഭിക്ഷവേ നമഃ
346. ഓം ഭിക്ഷുരൂപായ നമഃ
347. ഓം വിപണായ നമഃ
348. ഓം മൃദവേ നമഃ
349. ഓം അവ്യയായ നമഃ
350. ഓം മഹാസേനായ നമഃ
351. ഓം വിശാഖായ നമഃ
352. ഓം ഷഷ്ഠിഭാഗായ നമഃ
353. ഓം ഗവാം പതയേ നമഃ
354. ഓം വജ്രഹസ്തായ നമഃ
355. ഓം വിഷ്‌കംഭിണേ നമഃ
356. ഓം ചമൂസ്തംഭനായ നമഃ
357. ഓം വൃത്താവൃത്തകരായ നമഃ
358. ഓം താലായ നമഃ
359. ഓം മധവേ നമഃ
360. ഓം മധുകലോചനായ നമഃ
361. ഓം വാചസ്പത്യായ നമഃ
362. ഓം വാജസനായ നമഃ
363. ഓം നിത്യമാശ്രിതപൂജിതായ നമഃ
364. ഓം ബ്രഹ്മചാരിണേ നമഃ
365. ഓം ലോകചാരിണേ നമഃ
366. ഓം സര്‍വചാരിണേ നമഃ
367. ഓം വിചാരവിദേ നമഃ
368. ഓം ഈശാനായ നമഃ
369. ഓം ഈശ്വരായ നമഃ
370. ഓം കാലായ നമഃ
371. ഓം നിശാചാരിണേ നമഃ
372. ഓം പിനാകവതേ നമഃ
373. ഓം നിമിത്തസ്ഥായ നമഃ
374. ഓം നിമിത്തായ നമഃ
375. ഓം നന്ദയേ നമഃ
376. ഓം നന്ദികരായ നമഃ
377. ഓം ഹരയേ നമഃ
378. ഓം നന്ദീശ്വരായ നമഃ
379. ഓം നന്ദിനേ നമഃ
380. ഓം നന്ദനായ നമഃ
381. ഓം നന്ദിവര്‍ധനായ നമഃ
382. ഓം ഭഗഹാരിണേ നമഃ
383. ഓം നിഹന്ത്രേ നമഃ
384. ഓം കാലായ നമഃ
385. ഓം ബ്രഹ്മണേ നമഃ
386. ഓം പിതാമഹായ നമഃ
387. ഓം ചതുര്‍മുഖായ നമഃ
388. ഓം മഹാലിംഗായ നമഃ
389. ഓം ചാരുലിംഗായ നമഃ
390. ഓം ലിംഗാധ്യക്ഷായ നമഃ
391. ഓം സുരാധ്യക്ഷായ നമഃ
392. ഓം യോഗാധ്യക്ഷായ നമഃ
393. ഓം യുഗാവഹായ നമഃ
394. ഓം ബീജാധ്യക്ഷായ നമഃ
395. ഓം ബീജകര്‍ത്രേ നമഃ
396. ഓം അധ്യാത്മാനുഗതായ നമഃ
397. ഓം ബലായ നമഃ
398. ഓം ഇതിഹാസായ നമഃ
399. ഓം സങ്കല്‍പായ നമഃ
400. ഓം ഗൗതമായ നമഃ
401. ഓം നിശാകരായ നമഃ
402. ഓം ദംഭായ നമഃ
403. ഓം അദംഭായ നമഃ
404. ഓം വൈദംഭായ നമഃ
405. ഓം വശ്യായ നമഃ
406. ഓം വശകരായ നമഃ
407. ഓം കലയേ നമഃ
408. ഓം ലോകകര്‍ത്രേ നമഃ
409. ഓം പശുപതയേ നമഃ
410. ഓം മഹാകര്‍ത്രേ നമഃ
411. ഓം അനൗഷധായ നമഃ
412. ഓം അക്ഷരായ നമഃ
413. ഓം പരമായ ബ്രഹ്മണേ നമഃ
414. ഓം ബലവതേ നമഃ
415. ഓം ശക്രായ നമഃ
416. ഓം നീതയേ നമഃ
417. ഓം അനീതയേ നമഃ
418. ഓം ശുദ്ധാത്മനേ നമഃ
419. ഓം ശുദ്ധായ നമഃ
420. ഓം മാന്യായ നമഃ
421. ഓം ഗതാഗതായ നമഃ
422. ഓം ബഹുപ്രസാദായ നമഃ
423. ഓം സുസ്വപ്നായ നമഃ
424. ഓം ദര്‍പണായ നമഃ
425. ഓം അമിത്രജിതേ നമഃ
426. ഓം വേദകാരായ നമഃ
427. ഓം മന്ത്രകാരായ നമഃ
428. ഓം വിദുഷേ നമഃ
429. ഓം സമരമര്‍ദനായ നമഃ
430. ഓം മഹാമേഘനിവാസിനേ നമഃ
431. ഓം മഹാഘോരായ നമഃ
432. ഓം വശിനേ നമഃ
433. ഓം കരായ നമഃ
434. ഓം അഗ്നിജ്വാലായ നമഃ
435. ഓം മഹാജ്വാലായ നമഃ
436. ഓം അതിധൂമ്രായ നമഃ
437. ഓം ഹുതായ നമഃ
438. ഓം ഹവിഷേ നമഃ
439. ഓം വൃഷണായ നമഃ
440. ഓം ശങ്കരായ നമഃ
441. ഓം നിത്യം വര്‍ചസ്വിനേ നമഃ
442. ഓം ധൂമകേതനായ നമഃ
443. ഓം നീലായ നമഃ
444. ഓം അംഗലുബ്ധായ നമഃ
445. ഓം ശോഭനായ നമഃ
446. ഓം നിരവഗ്രഹായ നമഃ
447. ഓം സ്വസ്തിദായ നമഃ
448. ഓം സ്വസ്തിഭാവായ നമഃ
449. ഓം ഭാഗിനേ നമഃ
450. ഓം ഭാഗകരായ നമഃ
451. ഓം ലഘവേ നമഃ
452. ഓം ഉത്സംഗായ നമഃ
453. ഓം മഹാംഗായ നമഃ
454. ഓം മഹാഗര്‍ഭപരായണായ നമഃ
455. ഓം കൃഷ്ണവര്‍ണായ നമഃ
456. ഓം സുവര്‍ണായ നമഃ
457. ഓം സര്‍വദേഹിനാം ഇന്ദ്രിയായ നമഃ
458. ഓം മഹാപാദായ നമഃ
459. ഓം മഹാഹസ്തായ നമഃ
460. ഓം മഹാകായായ നമഃ
461. ഓം മഹായശസേ നമഃ
462. ഓം മഹാമൂര്‍ധ്‌നേ നമഃ
463. ഓം മഹാമാത്രായ നമഃ
464. ഓം മഹാനേത്രായ നമഃ
465. ഓം നിശാലയായ നമഃ
466. ഓം മഹാന്തകായ നമഃ
467. ഓം മഹാകര്‍ണായ നമഃ
468. ഓം മഹോഷ്ഠായ നമഃ
469. ഓം മഹാഹനവേ നമഃ
470. ഓം മഹാനാസായ നമഃ
471. ഓം മഹാകംബവേ നമഃ
472. ഓം മഹാഗ്രീവായ നമഃ
473. ഓം ശ്മശാനഭാജേ നമഃ
474. ഓം മഹാവക്ഷസേ നമഃ
475. ഓം മഹോരസ്‌കായ നമഃ
476. ഓം അന്തരാത്മനേ നമഃ
477. ഓം മൃഗാലയായ നമഃ
478. ഓം ലംബനായ നമഃ
479. ഓം ലംബിതോഷ്ഠായ നമഃ
480. ഓം മഹാമായായ നമഃ
481. ഓം പയോനിധയേ നമഃ
482. ഓം മഹാദന്തായ നമഃ
483. ഓം മഹാദം ്രച്ചായ നമഃ
484. ഓം മഹാജിഹ്വായ നമഃ
485. ഓം മഹാമുഖായ നമഃ
486. ഓം മഹാനഖായ നമഃ
487. ഓം മഹാരോമ്‌ണേ നമഃ
488. ഓം മഹാകോശായ നമഃ
489. ഓം മഹാജടായ നമഃ
490. ഓം പ്രസന്നായ നമഃ
491. ഓം പ്രസാദായ നമഃ
492. ഓം പ്രത്യയായ നമഃ
493. ഓം ഗിരിസാധനായ നമഃ
494. ഓം സ്‌നേഹനായ നമഃ
495. ഓം അസ്‌നേഹനായ നമഃ
496. ഓം അജിതായ നമഃ
497. ഓം മഹാമുനയേ നമഃ
498. ഓം വൃക്ഷാകാരായ നമഃ
499. ഓം വൃക്ഷകേതവേ നമഃ
500. ഓം അനലായ നമഃ
501. ഓം വായുവാഹനായ നമഃ
502. ഓം ഗണ്ഡലിനേ നമഃ
503. ഓം മേരുധാമ്‌നേ നമഃ
504. ഓം ദേവാധിപതയേ നമഃ
505. ഓം അഥര്‍വശീര്‍ഷായ നമഃ
506. ഓം സാമാസ്യായ നമഃ
507. ഓം ഋക്‌സഹസ്രാമിതേക്ഷണായ നമഃ
508. ഓം യജുഃ പാദ ഭുജായ നമഃ
509. ഓം ഗുഹ്യായ നമഃ
510. ഓം പ്രകാശായ നമഃ
511. ഓം ജംഗമായ നമഃ
512. ഓം അമോഘാര്‍ഥായ നമഃ
513. ഓം പ്രസാദായ നമഃ
514. ഓം അഭിഗമ്യായ നമഃ
515. ഓം സുദര്‍ശനായ നമഃ
516. ഓം ഉപകാരായ നമഃ
517. ഓം പ്രിയായ നമഃ
518. ഓം സര്‍വസ്‌മൈ നമഃ
519. ഓം കനകായ നമഃ
520. ഓം കാഞ്ചനച്ഛവയേ നമഃ
521. ഓം നാഭയേ നമഃ
522. ഓം നന്ദികരായ നമഃ
523. ഓം ഭാവായ നമഃ
524. ഓം പുഷ്‌കരസ്ഥപതയേ നമഃ
525. ഓം സ്ഥിരായ നമഃ
526. ഓം ദ്വാദശായ നമഃ
527. ഓം ത്രാസനായ നമഃ
528. ഓം ആദ്യായ നമഃ
529. ഓം യജ്ഞായ നമഃ
530. ഓം യജ്ഞസമാഹിതായ നമഃ
531. ഓം നക്തം നമഃ
532. ഓം കലയേ നമഃ
533. ഓം കാലായ നമഃ
534. ഓം മകരായ നമഃ
535. ഓം കാലപൂജിതായ നമഃ
536. ഓം സഗണായ നമഃ
537. ഓം ഗണകാരായ നമഃ
538. ഓം ഭൂതവാഹനസാരഥയേ നമഃ
539. ഓം ഭസ്മശയായ നമഃ
540. ഓം ഭസ്മഗോപ്‌ത്രേ നമഃ
541. ഓം ഭസ്മഭൂതായ നമഃ
542. ഓം തരവേ നമഃ
543. ഓം ഗണായ നമഃ
544. ഓം ലോകപാലായ നമഃ
545. ഓം അലോകായ നമഃ
546. ഓം മഹാത്മനേ നമഃ
547. ഓം സര്‍വപൂജിതായ നമഃ
548. ഓം ശുക്ലായ നമഃ
549. ഓം ത്രിശുക്ലായ നമഃ
550. ഓം സമ്പന്നായ നമഃ
551. ഓം ശുചയേ നമഃ
552. ഓം ഭൂതനിഷേവിതായ നമഃ
553. ഓം ആശ്രമസ്ഥായ നമഃ
554. ഓം ക്രിയാവസ്ഥായ നമഃ
555. ഓം വിശ്വകര്‍മമതയേ നമഃ
556. ഓം വരായ നമഃ
557. ഓം വിശാലശാഖായ നമഃ
558. ഓം താമ്രോഷ്ഠായ നമഃ
559. ഓം അംബുജാലായ നമഃ
560. ഓം സുനിശ്ചലായ നമഃ
561. ഓം കപിലായ നമഃ
562. ഓം കപിശായ നമഃ
563. ഓം ശുക്ലായ നമഃ
564. ഓം അയുഷേ നമഃ
565. ഓം പരസ്‌മൈ നമഃ
566. ഓം അപരായ നമഃ
567. ഓം ഗന്ധര്‍വായ നമഃ
568. ഓം അദിതയേ നമഃ
569. ഓം താര്‍ക്ഷ്യായ നമഃ
570. ഓം സുവിജ്ഞേയായ നമഃ
571. ഓം സുശാരദായ നമഃ
572. ഓം പരശ്വധായുധായ നമഃ
573. ഓം ദേവായ നമഃ
574. ഓം അനുകാരിണേ നമഃ
575. ഓം സുബാന്ധവായ നമഃ
576. ഓം തുംബവീണായ നമഃ
577. ഓം മഹാക്രോധായ നമഃ
578. ഓം ഊര്‍ധ്വരേതസേ നമഃ
579. ഓം ജലേശയായ നമഃ
580. ഓം ഉഗ്രായ നമഃ
581. ഓം വശംകരായ നമഃ
582. ഓം വംശായ നമഃ
583. ഓം വംശനാദായ നമഃ
584. ഓം അനിന്ദിതായ നമഃ
585. ഓം സര്‍വാംഗരൂപായ നമഃ
586. ഓം മായാവിനേ നമഃ
587. ഓം സുഹൃദായ നമഃ
588. ഓം അനിലായ നമഃ
589. ഓം അനലായ നമഃ
590. ഓം ബന്ധനായ നമഃ
591. ഓം ബന്ധകര്‍ത്രേ നമഃ
592. ഓം സുബന്ധനവിമോചനായ നമഃ
593. ഓം സയജ്ഞാരയേ നമഃ
594. ഓം സകാമാരയേ നമഃ
595. ഓം മഹാദംഷ്ട്രായ നമഃ
596. ഓം മഹായുധായ നമഃ
597. ഓം ബഹുധാനിന്ദിതായ നമഃ
598. ഓം ശര്‍വായ നമഃ
599. ഓം ശങ്കരായ നമഃ
600. ഓം ശങ്കരായ നമഃ
601. ഓം അധനായ നമഃ
602. ഓം അമരേശായ നമഃ
603. ഓം മഹാദേവായ നമഃ
604. ഓം വിശ്വദേവായ നമഃ
605. ഓം സുരാരിഘ്‌നേ നമഃ
606. ഓം അഹിര്‍ബുധ്‌ന്യായ നമഃ
607. ഓം അനിലാഭായ നമഃ
608. ഓം ചേകിതാനായ നമഃ
609. ഓം ഹവിഷേ നമഃ
610. ഓം അജൈകപാതേ നമഃ
611. ഓം കാപാലിനേ നമഃ
612. ഓം ത്രിശങ്കവേ നമഃ
613. ഓം അജിതായ നമഃ
614. ഓം ശിവായ നമഃ
615. ഓം ധന്വന്തരയേ നമഃ
616. ഓം ധൂമകേതവേ നമഃ
617. ഓം സ്‌കന്ദായ നമഃ
618. ഓം വൈശ്രവണായ നമഃ
619. ഓം ധാത്രേ നമഃ
620. ഓം ശക്രായ നമഃ
621. ഓം വിഷ്ണവേ നമഃ
622. ഓം മിത്രായ നമഃ
623. ഓം ത്വഷ്ട്രേ നമഃ
624. ഓം ധ്രുവായ നമഃ
625. ഓം ധരായ നമഃ
626. ഓം പ്രഭാവായ നമഃ
627. ഓം സര്‍വഗായ വായവേ നമഃ
628. ഓം അര്യമ്‌ണേ നമഃ
629. ഓം സവിത്രേ നമഃ
630. ഓം രവയേ നമഃ
631. ഓം ഉഷംഗവേ നമഃ
632. ഓം വിധാത്രേ നമഃ
633. ഓം മാന്ധാത്രേ നമഃ
634. ഓം ഭൂതഭാവനായ നമഃ
635. ഓം വിഭവേ നമഃ
636. ഓം വര്‍ണവിഭാവിനേ നമഃ
637. ഓം സര്‍വകാമഗുണാവഹായ നമഃ
638. ഓം പദ്മനാഭായ നമഃ
639. ഓം മഹാഗര്‍ഭായ നമഃ
640. ഓം ചന്ദ്രവക്ത്രായ നമഃ
641. ഓം അനിലായ നമഃ
642. ഓം അനലായ നമഃ
643. ഓം ബലവതേ നമഃ
644. ഓം ഉപശാന്തായ നമഃ
645. ഓം പുരാണായ നമഃ
646. ഓം പുണ്യചഞ്ചവേ നമഃ
647. ഓം യേ നമഃ
648. ഓം കുരുകര്‍ത്രേ നമഃ
649. ഓം കുരുവാസിനേ നമഃ
650. ഓം കുരുഭൂതായ നമഃ
651. ഓം ഗുണൗഷധായ നമഃ
652. ഓം സര്‍വാശയായ നമഃ
653. ഓം ദര്‍ഭചാരിണേ നമഃ
654. ഓം സര്‍വേഷാം പ്രാണിനാം പതയേ നമഃ
655. ഓം ദേവദേവായ നമഃ
656. ഓം സുഖാസക്തായ നമഃ
657. ഓം സതേ നമഃ
658. ഓം അസതേ നമഃ
659. ഓം സര്‍വരത്‌നവിദേ നമഃ
660. ഓം കൈലാസഗിരിവാസിനേ നമഃ
661. ഓം ഹിമവദ്ഗിരിസംശ്രയായ നമഃ
662. ഓം കൂലഹാരിണേ നമഃ
663. ഓം കൂലകര്‍ത്രേ നമഃ
664. ഓം ബഹുവിദ്യായ നമഃ
665. ഓം ബഹുപ്രദായ നമഃ
666. ഓം വണിജായ നമഃ
667. ഓം വര്‍ധകിനേ നമഃ
668. ഓം വൃക്ഷായ നമഃ
669. ഓം വകുലായ നമഃ
670. ഓം ചന്ദനായ നമഃ
671. ഓം ഛദായ നമഃ
672. ഓം സാരഗ്രീവായ നമഃ
673. ഓം മഹാജത്രവേ നമഃ
674. ഓം അലോലായ നമഃ
675. ഓം മഹൗഷധായ നമഃ
676. ഓം സിദ്ധാര്‍ൗകൊരിണേ നമഃ
677. ഓം സിദ്ധാര്‍ൗശെ്ഛന്ദോവ്യാകരണോത്തരായ നമഃ
678. ഓം സിംഹനാദായ നമഃ
679. ഓം സിംഹദംഷ്ട്രായ നമഃ
680. ഓം സിംഹഗായ നമഃ
681. ഓം സിംഹവാഹനായ നമഃ
682. ഓം പ്രഭാവാത്മനേ നമഃ
683. ഓം ജഗത്കാലസ്ഥാലായ നമഃ
684. ഓം ലോകഹിതായ നമഃ
685. ഓം തരവേ നമഃ
686. ഓം സാരംഗായ നമഃ
687. ഓം നവചക്രാംഗായ നമഃ
688. ഓം കേതുമാലിനേ നമഃ
689. ഓം സഭാവനായ നമഃ
690. ഓം ഭൂതാലയായ നമഃ
691. ഓം ഭൂതപതയേ നമഃ
692. ഓം അഹോരാത്രായ നമഃ
693. ഓം അനിന്ദിതായ നമഃ
694. ഓം സര്‍വഭൂതാനാം വാഹിത്രേ നമഃ
695. ഓം സര്‍വഭൂതാനാം നിലയായ നമഃ
696. ഓം വിഭവേ നമഃ
697. ഓം ഭവായ നമഃ
698. ഓം അമോഘായ നമഃ
699. ഓം സംയതായ നമഃ
700. ഓം അശ്വായ നമഃ
701. ഓം ഭോജനായ നമഃ
702. ഓം പ്രാണധാരണായ നമഃ
703. ഓം ധൃതിമതേ നമഃ
704. ഓം മതിമതേ നമഃ
705. ഓം ദക്ഷായ നമഃ
706. ഓം സത്കൃതായ നമഃ
707. ഓം യുഗാധിപായ നമഃ
708. ഓം ഗോപാലയേ നമഃ
709. ഓം ഗോപതയേ നമഃ
710. ഓം ഗ്രാമായ നമഃ
711. ഓം ഗോചര്‍മവസനായ നമഃ
712. ഓം ഹരയേ നമഃ
713. ഓം ഹിരണ്യബാഹവേ നമഃ
714. ഓം പ്രവേശിനാം ഗുഹാപാലായ നമഃ
715. ഓം പ്രകൃഷ്ടാരയേ നമഃ
716. ഓം മഹാഹര്‍ഷായ നമഃ
717. ഓം ജിതകാമായ നമഃ
718. ഓം ജിതേന്ദ്രിയായ നമഃ
719. ഓം ഗാന്ധാരായ നമഃ
720. ഓം സുവാസായ നമഃ
721. ഓം തപസ്സക്തായ നമഃ
722. ഓം രതയേ നമഃ
723. ഓം നരായ നമഃ
724. ഓം മഹാഗീതായ നമഃ
725. ഓം മഹാനൃത്യായ നമഃ
726. ഓം അപ്‌സരോഗണസേവിതായ നമഃ
727. ഓം മഹാകേതവേ നമഃ
728. ഓം മഹാധാതവേ നമഃ
729. ഓം നൈകസാനുചരായ നമഃ
730. ഓം ചലായ നമഃ
731. ഓം ആവേദനീയായ നമഃ
732. ഓം ആദേശായ നമഃ
733. ഓം സര്‍വഗന്ധസുഖാഹവായ നമഃ
734. ഓം തോരണായ നമഃ
735. ഓം താരണായ നമഃ
736. ഓം വാതായ നമഃ
737. ഓം പരിധിനേ നമഃ
738. ഓം പതിഖേചരായ നമഃ
739. ഓം സംയോഗായ വര്‍ധനായ നമഃ
740. ഓം വൃദ്ധായ നമഃ
741. ഓം അതിവൃദ്ധായ നമഃ
742. ഓം ഗുണാധികായ നമഃ
743. ഓം നിത്യമാത്മസഹായായ നമഃ
744. ഓം ദേവാസുരപതയേ നമഃ
745. ഓം പത്യേ നമഃ
746. ഓം യുക്തായ നമഃ
747. ഓം യുക്തബാഹവേ നമഃ
748. ഓം ദിവി സുപര്‍വണോ ദേവായ നമഃ
749. ഓം ആഷാ™ായ നമഃ
750. ഓം സുഷാ™ായ നമഃ
751. ഓം ധ്രുവായ നമഃ
752. ഓം ഹരിണായ നമഃ
753. ഓം ഹരായ നമഃ
754. ഓം ആവര്‍തമാനേഭ്യോ വപുഷേ നമഃ
755. ഓം വസുശ്രേഷ്ഠായ നമഃ
756. ഓം മഹാപൗാെയ നമഃ
757. ഓം ശിരോഹാരിണേ വിമര്‍ശായ നമഃ
758. ഓം സര്‍വലക്ഷണലക്ഷിതായ നമഃ
759. ഓം അക്ഷായ രൗേെയാഗിനേ നമഃ
760. ഓം സര്‍വയോഗിനേ നമഃ
761. ഓം മഹാബലായ നമഃ
762. ഓം സമാമ്‌നായായ നമഃ
763. ഓം അസമാമ്‌നായായ നമഃ
764. ഓം തീര്‍ൗേെദവായ നമഃ
765. ഓം മഹാരൗാെയ നമഃ
766. ഓം നിര്‍ജീവായ നമഃ
767. ഓം ജീവനായ നമഃ
768. ഓം മന്ത്രായ നമഃ
769. ഓം ശുഭാക്ഷായ നമഃ
770. ഓം ബഹുകര്‍കശായ നമഃ
771. ഓം രത്‌നപ്രഭൂതായ നമഃ
772. ഓം രത്‌നാംഗായ നമഃ
773. ഓം മഹാര്‍ണവനിപാനവിദേ നമഃ
774. ഓം മൂലായ നമഃ
775. ഓം വിശാലായ നമഃ
776. ഓം അമൃതായ നമഃ
777. ഓം വ്യക്താവ്യക്തായ നമഃ
778. ഓം തപോനിധയേ നമഃ
779. ഓം ആരോഹണായ നമഃ
780. ഓം അധിരോഹായ നമഃ
781. ഓം ശീലധാരിണേ നമഃ
782. ഓം മഹായശസേ നമഃ
783. ഓം സേനാകല്‍പായ നമഃ
784. ഓം മഹാകല്‍പായ നമഃ
785. ഓം യോഗായ നമഃ
786. ഓം യുഗകരായ നമഃ
787. ഓം ഹരയേ നമഃ
788. ഓം യുഗരൂപായ നമഃ
789. ഓം മഹാരൂപായ നമഃ
790. ഓം മഹാനാഗഹനായ നമഃ
791. ഓം വധായ നമഃ
792. ഓം ന്യായനിര്‍വപണായ നമഃ
793. ഓം പാദായ നമഃ
794. ഓം പണ്ഡിതായ നമഃ
795. ഓം അചലോപമായ നമഃ
796. ഓം ബഹുമാലായ നമഃ
797. ഓം മഹാമാലായ നമഃ
798. ഓം ശശിനേ ഹരസുലോചനായ നമഃ
799. ഓം വിസ്താരായ ലവണായ കൂപായ നമഃ
800. ഓം ത്രിയുഗായ നമഃ
801. ഓം സഫലോദയായ നമഃ
802. ഓം ത്രിലോചനായ നമഃ
803. ഓം വിഷണ്ണാംഗായ നമഃ
804. ഓം മണിവിദ്ധായ നമഃ
805. ഓം ജടാധരായ നമഃ
806. ഓം ബിന്ദവേ നമഃ
807. ഓം വിസര്‍ഗായ നമഃ
808. ഓം സുമുഖായ നമഃ
809. ഓം ശരായ നമഃ
810. ഓം സര്‍വായുധായ നമഃ
811. ഓം സഹായ നമഃ
812. ഓം നിവേദനായ നമഃ
813. ഓം സുഖാജാതായ നമഃ
814. ഓം സുഗന്ധാരായ നമഃ
815. ഓം മഹാധനുഷേ നമഃ
816. ഓം ഗന്ധപാലിനേ ഭഗവതേ നമഃ
817. ഓം സര്‍വകര്‍മണാം ഉത്ഥാനായ നമഃ
818. ഓം മന്ഥാനായ ബഹുലായ വായവേ നമഃ
819. ഓം സകലായ നമഃ
820. ഓം സര്‍വലോചനായ നമഃ
821. ഓം തലസ്താലായ നമഃ
822. ഓം കരസ്ഥാലിനേ നമഃ
823. ഓം ഊര്‍ധ്വസംഹനനായ നമഃ
824. ഓം മഹതേ നമഃ
825. ഓം ഛത്രായ നമഃ
826. ഓം സുച്ഛത്രായ നമഃ
827. ഓം വിഖ്യാതായ ലോകായ നമഃ
828. ഓം സര്‍വാശ്രയായ ക്രമായ നമഃ
829. ഓം മുണ്ഡായ നമഃ
830. ഓം വിരൂപായ നമഃ
831. ഓം വികൃതായ നമഃ
832. ഓം ദണ്ഡിനേ നമഃ
833. ഓം കുണ്ഡിനേ നമഃ
834. ഓം വികുര്‍വണായ നമഃ
835. ഓം ഹര്യക്ഷായ നമഃ
836. ഓം കകുഭായ നമഃ
837. ഓം വജ്രിണേ നമഃ
838. ഓം ശതജിഹ്വായ നമഃ
839. ഓം സഹസ്രപാദേ നമഃ
840. ഓം സഹസ്രമൂര്‍ധ്‌നേ നമഃ
841. ഓം ദേവേന്ദ്രായ സര്‍വദേവമയായ നമഃ
842. ഓം ഗുരവേ നമഃ
843. ഓം സഹസ്രബാഹവേ നമഃ
844. ഓം സര്‍വാംഗായ നമഃ
845. ഓം ശരണ്യായ നമഃ
846. ഓം സര്‍വലോകകൃതേ നമഃ
847. ഓം പവിത്രായ നമഃ
848. ഓം ത്രികകുന്മന്ത്രായ നമഃ
849. ഓം കനിഷ്ഠായ നമഃ
850. ഓം കൃഷ്ണപിംഗലായ നമഃ
851. ഓം ബ്രഹ്മദണ്ഡവിനിര്‍മാത്രേ നമഃ
852. ഓം ശതഘ്‌നീപാശ ശക്തിമതേ നമഃ
853. ഓം പദ്മഗര്‍ഭായ നമഃ
854. ഓം മഹാഗര്‍ഭായ നമഃ
855. ഓം ബ്രഹ്മഗര്‍ഭായ നമഃ
856. ഓം ജലോദ്ഭവായ നമഃ
857. ഓം ഗഭസ്തയേ നമഃ
858. ഓം ബ്രഹ്മകൃതേ നമഃ
859. ഓം ബ്രഹ്മിണേ നമഃ
860. ഓം ബ്രഹ്മവിദേ നമഃ
861. ഓം ബ്രാഹ്മണായ നമഃ
862. ഓം ഗതയേ നമഃ
863. ഓം അനന്തരൂപായ നമഃ
864. ഓം നൈകാത്മനേ നമഃ
865. ഓം സ്വയംഭുവഃ തി‡തേജസേ നമഃ
866. ഓം ഊര്‍ധ്വഗാത്മനേ നമഃ
867. ഓം പശുപതയേ നമഃ
868. ഓം വാതരംഹസേ നമഃ
869. ഓം മനോജവായ നമഃ
870. ഓം ചന്ദനിനേ നമഃ
871. ഓം പദ്മനാലാഗ്രായ നമഃ
872. ഓം സുരഭ്യുത്തരണായ നമഃ
873. ഓം നരായ നമഃ
874. ഓം കര്‍ണികാരമഹാസ്രഗ്വിണേ നമഃ
875. ഓം നീലമൗലയേ നമഃ
876. ഓം പിനാകധൃതേ നമഃ
877. ഓം ഉമാപതയേ നമഃ
878. ഓം ഉമാകാന്തായ നമഃ
879. ഓം ജാഹ്നവീധൃതേ നമഃ
880. ഓം ഉമാധവായ നമഃ
881. ഓം വരായ വരാഹായ നമഃ
882. ഓം വരദായ നമഃ
883. ഓം വരേണ്യായ നമഃ
884. ഓം സുമഹാസ്വനായ നമഃ
885. ഓം മഹാപ്രസാദായ നമഃ
886. ഓം ദമനായ നമഃ
887. ഓം ശത്രുഘ്‌നേ നമഃ
888. ഓം ശ്വേതപിംഗലായ നമഃ
889. ഓം പീതാത്മനേ നമഃ
890. ഓം പരമാത്മനേ നമഃ
891. ഓം പ്രയതാത്മനേ നമഃ
892. ഓം പ്രധാനധൃതേ നമഃ
893. ഓം സര്‍വപാര്‍ശ്വമുഖായ നമഃ
894. ഓം ത്ര്യക്ഷായ നമഃ
895. ഓം ധര്‍മസാധാരണായ വരായ നമഃ
896. ഓം ചരാചരാത്മനേ നമഃ
897. ഓം സൂക്ഷ്മാത്മനേ നമഃ
898. ഓം അമൃതായ ഗോവൃഷേശ്വരായ നമഃ
899. ഓം സാധ്യര്‍ഷയേ നമഃ
900. ഓം വസുരാദിത്യായ നമഃ
901. ഓം വിവസ്വതേ സവിതാമൃതായ നമഃ
902. ഓം വ്യാസായ നമഃ
903. ഓം സര്‍ഗായ സുസങ്ക്‌ഷേപായ വിസ്തരായ നമഃ
904. ഓം പര്യയായ നരായ നമഃ
905. ഓം ഋതവേ നമഃ
906. ഓം സംവത്സരായ നമഃ
907. ഓം മാസായ നമഃ
908. ഓം പക്ഷായ നമഃ
909. ഓം സംഖ്യാസമാപനായ നമഃ
910. ഓം കലാഭ്യോ നമഃ
911. ഓം കാഷ്ഠാഭ്യോ നമഃ
912. ഓം ലവേഭ്യോ നമഃ
913. ഓം മാത്രാഭ്യോ നമഃ
914. ഓം മുഹൂര്‍താഹഃ ക്ഷപാഭ്യോ നമഃ
915. ഓം ക്ഷണേഭ്യോ നമഃ
916. ഓം വിശ്വക്ഷേത്രായ നമഃ
917. ഓം പ്രജാബീജായ നമഃ
918. ഓം ലിംഗായ നമഃ
919. ഓം ആദ്യായ നിര്‍ഗമായ നമഃ
920. ഓം സതേ നമഃ
921. ഓം അസതേ നമഃ
922. ഓം വ്യക്തായ നമഃ
923. ഓം അവ്യക്തായ നമഃ
924. ഓം പിത്രേ നമഃ
925. ഓം മാത്രേ നമഃ
926. ഓം പിതാമഹായ നമഃ
927. ഓം സ്വര്‍ഗദ്വാരായ നമഃ
928. ഓം പ്രജാദ്വാരായ നമഃ
929. ഓം മോക്ഷദ്വാരായ നമഃ
930. ഓം ത്രിവിഷ്ടപായ നമഃ
931. ഓം നിര്‍വാണായ നമഃ
932. ഓം ഹ്യൂാദനായ നമഃ
933. ഓം ബ്രഹ്മലോകായ നമഃ
934. ഓം പരാഗതയേ നമഃ
935. ഓം ദേവാസുര വിനിര്‍മാത്രേ നമഃ
936. ഓം ദേവാസുരപരായണായ നമഃ
937. ഓം ദേവാസുരഗുരവേ നമഃ
938. ഓം ദേവായ നമഃ
939. ഓം ദേവാസുര നമസ്‌കൃതായ നമഃ
940. ഓം ദേവാസുര മഹാമാത്രായ നമഃ
941. ഓം ദേവാസുര ഗണാശ്രയായ നമഃ
942. ഓം ദേവാസുരഗണാധ്യക്ഷായ നമഃ
943. ഓം ദേവാസുര ഗണാഗ്രണ്യേ നമഃ
944. ഓം ദേവാതിദേവായ നമഃ
945. ഓം ദേവര്‍ഷയേ നമഃ
946. ഓം ദേവാസുരവരപ്രദായ നമഃ
947. ഓം ദേവാസുരേശ്വരായ നമഃ
948. ഓം വിശ്വായ നമഃ
949. ഓം ദേവാസുരമഹേശ്വരായ നമഃ
950. ഓം സര്‍വദേവമയായ നമഃ
951. ഓം അചിന്ത്യായ നമഃ
952. ഓം ദേവതാത്മനേ നമഃ
953. ഓം ആത്മസംഭവായ നമഃ
954. ഓം ഉദ്ഭിദേ നമഃ
955. ഓം ത്രിവിക്രമായ നമഃ
956. ഓം വൈദ്യായ നമഃ
957. ഓം വിരജായ നമഃ
958. ഓം നീരജായ നമഃ
959. ഓം അമരായ നമഃ
960. ഓം ഈഡ്യായ നമഃ
961. ഓം ഹസ്തീശ്വരായ നമഃ
962. ഓം വ്യാഘ്രായ നമഃ
963. ഓം ദേവസിംഹായ നമഃ
964. ഓം നരര്‍ഷഭായ നമഃ
965. ഓം വിബുധായ നമഃ
966. ഓം അഗ്രവരായ നമഃ
967. ഓം സൂക്ഷ്മായ നമഃ
968. ഓം സര്‍വദേവായ നമഃ
969. ഓം തപോമയായ നമഃ
970. ഓം സുയുക്തായ നമഃ
971. ഓം ശോഭനായ നമഃ
972. ഓം വജ്രിണേ നമഃ
973. ഓം പ്രാസാനാം പ്രഭവായ നമഃ
974. ഓം അവ്യയായ നമഃ
975. ഓം ഗുഹായ നമഃ
976. ഓം കാന്തായ നമഃ
977. ഓം നിജായ സര്‍ഗായ നമഃ
978. ഓം പവിത്രായ നമഃ
979. ഓം സര്‍വപാവനായ നമഃ
980. ഓം ശൃംഗിണേ നമഃ
981. ഓം ശൃംഗപ്രിയായ നമഃ
982. ഓം ബഭ്രുവേ നമഃ
983. ഓം രാജരാജായ നമഃ
984. ഓം നിരാമയായ നമഃ
985. ഓം അഭിരാമായ നമഃ
986. ഓം സുരഗണായ നമഃ
987. ഓം വിരാമായ നമഃ
988. ഓം സര്‍വസാധനായ നമഃ
989. ഓം ലലാടാക്ഷായ നമഃ
990. ഓം വിശ്വദേവായ നമഃ
991. ഓം ഹരിണായ നമഃ
992. ഓം ബ്രഹ്മവര്‍ചസായ നമഃ
993. ഓം സ്ഥാവരാണാം പതയേ നമഃ
994. ഓം നിയമേന്ദ്രിയവര്‍ധനായ നമഃ
995. ഓം സിദ്ധാര്‍ൗാെയ നമഃ
996. ഓം സിദ്ധഭൂതാര്‍ൗാെയ നമഃ
997. ഓം അചിന്ത്യായ നമഃ
998. ഓം സത്യവ്രതായ നമഃ
999. ഓം ശുചയേ നമഃ
1000. ഓം വ്രതാധിപായ നമഃ
1001. ഓം പരസ്‌മൈ നമഃ
1002. ഓം ബ്രഹ്മണേ നമഃ
1003. ഓം ഭക്താനാം പരമായൈ ഗതയേ നമഃ
1004. ഓം വിമുക്തായ നമഃ
1005. ഓം മുക്തതേജസേ നമഃ
1006. ഓം ശ്രീമതേ നമഃ
1007. ഓം ശ്രീവര്‍ധനായ നമഃ
1008. ഓം ജഗതേ നമഃ

ഇതി ശിവസഹസ്രനാമാവലിഃ ശിവാര്‍പണം

ഓം തത്സത്

ഏവർക്കും മഹാ ശിവരാത്രി ആശംസകൾ..

ശിവരാത്രി.

ശിവരാത്രി.

ഭാരതമെങ്ങും ഒരുപോലെ ആഘോഷിക്കുന്ന മഹത്വമേറിയ ഒരു പുണ്യോത്സവമാണ് മഹാശിവരാത്രി.
ആചാരങ്ങളുടെ വ്യത്യസ്തതയാലും ഭക്തിഭാവത്തിന്റെ ഉല്‍കൃഷ്ടതയാലും ഈ ഉത്സവം മറ്റെല്ലാ വിശേഷ ദിനങ്ങളേക്കാള്‍ അതിശ്രേഷ്ഠസ്ഥാനമലങ്കരിക്കുന്നു. ശിവഭഗവാന്റെ മഹിമയെ സൂചിപ്പിക്കുന്നു.

ശിവരാത്രിയിലെ 'രാത്രി' സൂചിപ്പിക്കുന്നത് 'അജ്ഞാന അന്ധകാര'ത്തെയാണ്.
ദിവസം മുഴുവനും സര്‍വ്വേശ്വരനായ ശ്രീ പരമേശ്വരന്റെ സ്മരണയില്‍ വ്രതമനുഷ്ഠിക്കുകയും രാത്രി മുഴുവനും ഉറങ്ങാതെ ഈശ്വര സ്മരണയില്‍ മുഴുകയും ചെയ്യുന്ന ഈ അനുഷ്ഠാനത്താല്‍ പാപങ്ങള്‍ നശിച്ച് പുണ്യലോകപ്രാപ്തി ലഭിക്കുമെന്ന് വിശ്വസിച്ചുപോരുന്നു.

ശിവന്‍ എന്നു സ്മരിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നത് ജടാധാരിയായി, ഭസ്മമണിഞ്ഞ് ത്രിശൂലമേന്തി തപസ്സു ചെയ്യുന്നരൂപമായിരിക്കും.
ഈ അടയാളങ്ങള്‍ ഓരോന്നും ചില ആദ്ധ്യാത്മിക തത്വങ്ങള്‍ പ്രതീകാത്മകമായി ചിത്രീകരിക്കപ്പെട്ടവയാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ബുദ്ധിപരമായും പ്രതീകാത്മകമായും ഉയരാത്ത സാധാരണ ഭക്തര്‍ക്കായി ആദ്ധ്യാത്മികരഹസ്യങ്ങള്‍ സരളമായി ചിത്രീകരിച്ചത് കാലക്രമേണ ശങ്കരന്റെ സ്ഥൂല അടയാളങ്ങളും അലങ്കാരങ്ങളുമായി മാറി.
ഇതിന്റെ രഹസ്യം ശിവഭക്തര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. അവ ഓരോന്നായി വിവരിച്ചുകൊള്ളുന്നു.

ശിവന്‍ മംഗളകാരിയായ ഭഗവാന്‍.
ശിവന്‍ എന്ന പദത്തിന്റെ അര്‍ത്ഥം 'മംഗളകാരി' അഥവാ നന്മ ചെയ്യുന്നവന്‍ എന്നാണ്.

ശിവരാത്രിയുടെ ഐതിഹ്യകഥയില്‍ ദേവാസുരന്മാര്‍ പാലാഴി കടഞ്ഞപ്പോള്‍ 'വാസുകി'യുടെ കാളകൂടവിഷം ലോകക്ഷേമാര്‍ത്ഥം ശ്രീപരമേശ്വരന്‍ പാനം ചെയ്തുവെന്ന കഥ ഏവരും കേട്ടിരിക്കും.
ഈ ലോകത്തിലെ കാമ, ക്രോധ, ലോഭാദി ദുര്‍വികാരങ്ങളാകുന്ന വിഷത്തെ തന്നിലേക്ക് ഉള്‍ക്കൊണ്ട് ശാന്തി-സുഖ-പവിത്രത പൂര്‍ണ്ണമാക്കുക എന്നതാണ് മംഗളകാരിയായ ശിവഭഗവാന്റെ ദിവ്യകര്‍ത്തവ്യം.
അതുവഴി, ഓരോ മനുഷ്യനും ദിവ്യജ്ഞാനമെന്ന 'സോമരസം' ജീവാത്മാവിന് നല്‍കുന്നു. അങ്ങനെ ആത്മാക്കളെ പാവനമാക്കി മാറ്റുകയും ചെയ്യുന്നു.
അലങ്കാരം
ശങ്കരനില്‍ കാണിച്ചിരിക്കുന്ന അലങ്കാരങ്ങള്‍ പരമാത്മാ ശിവന്റെ ഗുണങ്ങളെ സൂചിപ്പിക്കുന്നവയാണ്.

ശിവഭഗവാന്റെ അടയാളമായ ശിവലിംഗത്തില്‍ സാകാര അവയവങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ ഗുണഗണങ്ങളെ അണ്ഡാകൃതിയിലുള്ള ശിവലിംഗത്തിലൂടെ പ്രകടമാക്കാന്‍ കഴിയാത്തതു കാരണം ശിവന് ഒരു ശാരീരിക രൂപം കല്‍പ്പിക്കുകയും അതിലൂടെ ശിവന്റെ ഗുണങ്ങള്‍ പ്രകടമാക്കുകയുമാണ് ചെയ്യുന്നത്.

ദിഗംബരന്‍
ശിവനെ ദിഗംബരന്‍ എന്നും വിളിക്കുന്നു.
ദിഗംബരന്‍ എന്നാല്‍ ദിക്കുകളെ വസ്ത്രമാക്കിയവന്‍ എന്നാണ്.

ആദ്ധ്യാത്മിക ഭാഷയില്‍ ആത്മാവിന്റെ വസ്ത്രമായ സ്ഥൂലമോ, സൂക്ഷ്മമോ ആയ ശരീരം ശിവനില്ല.
ഇതിലൂടെ നിരാകാരനായ ശിവന്‍ സദാ ആത്മബോധത്തിലാണെന്ന് കാണിക്കുകയാണ്.

ദേഹമാസകലം ഭസ്മം
ഭസ്മം ഫലേച്ഛ കൂടാതെയുള്ള കര്‍മ്മത്തെ സൂചിപ്പിക്കുന്നു. നിഷ്‌കാമ കര്‍മ്മം ചെയ്യുന്ന ശിവന് എല്ലാം ചാരസമാനമാണ്. അതായത് യാതൊരുവിധ ആകര്‍ഷണവുമില്ല. ആത്മബോധത്തിലിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം ശരിയായ രീതിയില്‍ മനസ്സിലാക്കാതെ പല സന്യാസിമാരും ഇന്ന് ദിഗംബരന്മാരായി ഭസ്മവും പൂശിയിരിക്കുന്നു.

സര്‍പ്പം.

ചുരുണ്ടു കിടക്കുന്ന സര്‍പ്പം കാലത്തിന്റെയോ, സമയത്തിന്റെയോ തുടര്‍ച്ചയുടെ സൂചകമാണ്. അതിന്റെ വാലും തലയും വിനാശത്തെയും പുനഃസൃഷ്ടിയേയും സൂചിപ്പിക്കുന്നു.
ഇത് അര്‍ത്ഥമാക്കുന്നത് ഭഗവാന്‍ സമയത്താലോ, കാലത്താലോ ബന്ധിക്കപ്പെട്ടിട്ടില്ല എന്നും മറിച്ച് സമയം ശിവനുമുമ്പില്‍ ഒരു അലങ്കാരമായി സമര്‍പ്പിതമായിരിക്കുന്നുവെന്നുമാണ്

ജടയും ഗംഗയും.

ഭഗവാന്റെ തലമുടി ജടയായും അതില്‍നിന്ന് ഗംഗ ഒഴുകുന്നതായും കാണിച്ചിരിക്കുന്നു.
സാധാരണ മൂന്നു മുടിക്കെട്ടുകളാണ് കാണിക്കുന്നത്.
ഇവ ആത്മീയ ജ്ഞാനം, രാജയോഗം, ദിവ്യഗുണങ്ങള്‍ എന്നിവയെ പ്രതിനിധാനം ചെയ്യുന്നു.

ഇവയില്‍നിന്ന് പുറത്തേക്ക് ഒഴുകുന്ന ഗംഗ സൂചിപ്പിക്കുന്നത് ആത്മാക്കളുടെ ശുദ്ധീകരണത്തിനും മുക്തിക്കുംവേണ്ടി ഈ മൂന്നു കാര്യങ്ങളും പ്രദാനം ചെയ്യുന്നതിനെയാണ്. എന്നാല്‍ ഈ ആദ്ധ്യാത്മിക അര്‍ത്ഥങ്ങളുടെ അജ്ഞത കാരണം ചില സന്യാസിമാര്‍ ജട വളര്‍ത്തുന്നു. ഗംഗാസ്‌നാനം പാപ ശുദ്ധീകരണത്തിനുള്ള മാര്‍ഗ്ഗമാണെന്ന് ഒരു വലിയ വിഭാഗം ജനങ്ങള്‍ കരുതുകയും ചെയ്യുന്നു.

നാലു കൈകളും സുന്ദരമുഖവും.

നാലു കൈകളില്‍ രണ്ടെണ്ണം മുന്നിലും രണ്ടെണ്ണം പിന്നിലുമായി കാണിച്ചിരിക്കുന്നത് ഭഗവാന് എവിടെയും എത്തിച്ചരാന്‍ കഴിയുമെന്നും, ഏതുസ്ഥാനത്തുള്ളവരേയും ആശിര്‍വദിക്കാനും സംരക്ഷിക്കാനും കഴിയുമെന്നുമാണ്. പ്രശാന്തസുന്ദരമായ മുഖം അനാദിയായ ആത്മീയ സൗന്ദര്യവും ശാന്തിയും ആനന്ദവും സൂചിപ്പിക്കുന്നു.

ത്രിശൂലം.

വലതുകൈയില്‍ കാണിച്ചിരിക്കുന്ന ത്രിശൂലം അര്‍ത്ഥമാക്കുന്നത് ഭഗവാന് മൂന്നു പ്രകാരത്തിലുള്ള ദുഃഖങ്ങളെ- അതായത് ഭൗതികം, മാനസികം, ആദ്ധ്യാത്മികം തടയുവാന്‍ കഴിയുമെന്നാണ്. അഥവാ വികാരങ്ങളില്‍നിന്ന് ഉടലെടുക്കുന്ന ശാരീരികരോഗങ്ങള്‍ പ്രകൃതിക്ഷോഭങ്ങള്‍, ആത്മീയ വ്യഥകള്‍ എന്നിവയെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും കഴിയുമെന്നാണ്. അതിനാല്‍ ശിവന് ത്രിതാപഹരനെന്നും മൂന്നു പ്രകാരമുള്ള ദുഃഖങ്ങള്‍ മാറ്റുന്നവന്‍ ശൂലപാണിയെന്നും (പീഡകളെ തന്റെ നിയന്ത്രണത്തിന്‍ കീഴില്‍ നിര്‍ത്തുന്നവന്‍) നാമങ്ങളുണ്ട്. ശിവന്‍ ത്രിതാപങ്ങള്‍ക്കും, ത്രിഗുണങ്ങള്‍ക്കും (സത്വ, രജസ്, തമോ ഗുണങ്ങള്‍) അതീതനാകയാല്‍ ത്രിഗുണാതീതനെന്നും വിളിക്കപ്പെടുന്നു.
കൂടാതെ പവിത്രത, ശാന്തി, സമൃദ്ധി ഇവയുടെ അഭാവം മൂലമുണ്ടാകുന്ന ത്രിതാപത്തെ ഉന്മൂലനം ചെയ്യുവാന്‍ ശിവന് മാത്രമേ കഴിയൂ എന്നതും സൂചിപ്പിക്കുന്നു.

തത്വമുദ്രയും വരമുദ്രയും
ഒരു ഹസ്തം വരദാനം ചൊരിയുന്ന രൂപത്തിലും മറ്റൊന്ന് ഗഹനമായ ഏതെങ്കിലും കാര്യം വിശദീകരിക്കുമ്പോള്‍ എടുക്കുന്ന ഭാവത്തിന്റെ രൂപത്തിലും കാണിച്ചിരിക്കുന്നു.
ശിവന്‍ ദിവ്യ ബുദ്ധി നല്‍കി ആത്മാക്കളില്‍ പവിത്രത, ശാന്തി, സമൃദ്ധി എന്നീ മൂന്നു കാര്യങ്ങളുടെ വരദാനം ചൊരിയുന്നുവെന്ന് അര്‍ത്ഥമാക്കുന്നവയാണ് ഇവ രണ്ടും.
ശിവന്‍ തത്വമുദ്രയില്‍ ചൂണ്ടുവിരലും തള്ളവിരലും യോജിപ്പിച്ച് വൃത്താകൃതി രൂപപ്പെട്ടിരിക്കുകയും മറ്റു മൂന്നു വിരലുകള്‍ അകന്നിരിക്കയും ചെയ്യുന്നു. ഇതിന്നര്‍ത്ഥം ആത്മാവ്, പരമാത്മാവ്, പ്രകൃതി എന്നീ മൂന്നു കാര്യങ്ങള്‍ക്കൊപ്പം സൃഷ്ടി ചക്രത്തിന്റേയും ജ്ഞാനം നല്‍കുന്നു. അതിലൂടെ ആത്മാവ്, പരമാത്മാവ്, പ്രകൃതി എന്നിവ വിഭിന്നമാണെന്നും വ്യക്തമാക്കുന്നു.

ജപമാല.

50 മുത്തുകളുള്ള ജപമാല (രുദ്രാക്ഷം) ഒരു കൈയില്‍ കാണിച്ചിരിക്കുന്നു. രുദ്രാക്ഷം എന്ന വാക്ക് രുദ്രമെന്നും, അക്ഷമെന്നുമുള്ള രണ്ടു വാക്കുകള്‍ കൂടി ചേര്‍ന്നതാണ്. രുദ്രമെന്നാല്‍ കര്‍ക്കശമെന്നോ, ബലവത്തായതോ എന്നര്‍ത്ഥം. അക്ഷമെന്നാല്‍ നേത്രം. അതിനാല്‍ രുദ്രാക്ഷമെന്നാല്‍ ജാഗരൂകമായ നേത്രമുള്ളവന്‍ അഥവാ കര്‍ക്കശമായ അച്ചടക്കമുള്ളവന്‍ എന്നര്‍ത്ഥം.
ദേവനാഗരി ലിപിയില്‍ 50 അക്ഷരങ്ങളാണുള്ളത്. അതിനാലാണ് ജപമാലയ്ക്കും 50 മുത്തുകളുണ്ടായത്. ജപമാല ധ്യാനത്തിന്റെ സൂചകമാണ്.
108 മുത്തുകളുടെ രുദ്രാക്ഷമായ ജ്ഞാനത്തിന്റെ സൂക്ഷ്മനേത്രവും വിവേകവും പ്രാപ്തമാക്കി. വികാരങ്ങളില്‍ നിന്ന് മുക്തവും ശിവന് പ്രിയങ്കരവുമായി തീര്‍ന്ന 108 ആത്മാക്കളുണ്ട് എന്നതിനെ സൂചിപ്പിക്കുന്നു.

കമണ്ഡലു.

കൈയിലെ കമണ്ഡലു ഉണങ്ങിയ മത്തങ്ങ (ചെരക്ക)യാല്‍ ഉണ്ടാക്കപ്പെട്ടതും അമൃത് നിറഞ്ഞിരിക്കുന്നതുമാണ് എന്നാണ് വിശ്വാസം. വളരെ മൂല്യമേറിയ അമൃത് എടുക്കാനായി മത്തങ്ങയുടെ തോട് എടുക്കാന്‍ കാരണം- ഭാവാര്‍ത്ഥം-മത്തങ്ങ ഉണങ്ങിയാല്‍ പോലും സ്വയമേ അടരാത്ത ഒന്നാണ്. അതുകൊണ്ട് മുറിച്ചെടുക്കേണ്ടിവരുന്നു. അകത്തുള്ളവയെല്ലാം മാറ്റി പുറന്തോട് മാത്രം അവശേഷിക്കുംവിധം പൊള്ളയാക്കുന്നു.

ഇത് സൂചിപ്പിക്കുന്നത് ഒരു ആത്മീയാന്വേഷകന് തന്റെ ശാരീരികവും മാനസികവുമായ സങ്കല്പങ്ങളെയെല്ലാം മാറ്റിവയ്‌ക്കേണ്ടിയിരിക്കുന്നുവെന്നാണ്. ആ സ്ഥാനത്ത് ശിവന്‍ ദിവ്യാമൃതം നിറയ്ക്കും.

ത്രിനേത്രം.

ശിവനെ ത്രിനേത്രനായി-മുക്കണ്ണനായി കാണിച്ചിരിക്കുന്നു. രണ്ട് അര്‍ദ്ധനീലിമ നേത്രങ്ങള്‍ സൂചിപ്പിക്കുന്നത് ആത്മബോധത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ആന്തരിക സത്യത്തിലേക്ക് അന്തര്‍മുഖനായിരിക്കുന്നുവെന്നുമാണ്. മൂന്നാമത്തെ നേത്രത്തെ ജ്ഞാനനേത്രമെന്നോ, അഗ്നി നേത്രമെന്നോ പറയുന്നു. ഈ നേത്രം തുറന്ന് കാമദേവനെ ഭസ്മമാക്കിയ കഥയും പ്രശസ്തമാണല്ലോ? കാമ വികാരങ്ങള്‍ക്ക് ശിവനെ മലീമസമാക്കാന്‍ കഴിയില്ല എന്ന അര്‍ത്ഥവും ഇതിനുണ്ട്. കൂടാതെ ശിവന്‍ ത്രികാലജ്ഞാനിയാണെന്നും ഗുഹ്യവും സൂക്ഷ്മവും അദൃശ്യവുമായ കാര്യങ്ങളുടെയും അറിവിനെയും സൂചിപ്പിക്കുന്നു.

ചന്ദ്രക്കല.

ഭാരതത്തില്‍ കാലം (സമയം) നിര്‍ണ്ണയിക്കുന്ന സമ്പ്രദായങ്ങളില്‍ ഒന്ന് 30 ദിവസമുള്ള ചന്ദ്രമാസം കൊണ്ടായിരുന്നു. ഇത് ചന്ദ്രന്റെ വൃദ്ധിയും ക്ഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം കൃഷ്ണപക്ഷത്തില്‍ കലകള്‍ കുറയുന്നതായും ശുക്ലപക്ഷത്തില്‍ കലകള്‍ വര്‍ദ്ധിക്കുന്നതായും കാണാന്‍ കഴിയുന്നു. ഈ സൃഷ്ടിയില്‍ എല്ലാറ്റിനും തുടക്കം മുതല്‍ നാശംവരെ വൃദ്ധിയും ക്ഷയവും സംഭവിക്കുന്നതിന്റെ ജ്ഞാനമാണ് ശിവഭഗവാന്.
ഒരു അലങ്കാരമായി ചന്ദ്രകലയെ കാണിച്ചിരിക്കുന്നത് ചന്ദ്രനെ മുടിയും ഗംഗയുമായി ബന്ധപ്പെടുത്തിയിരിക്കുന്നത് സമയചക്രത്തിന്റെ ജ്ഞാനം (4 യുഗങ്ങ ള്‍) സമ്പൂര്‍ണ്ണ ജ്ഞാനി അറിഞ്ഞിരിക്കേണ്ട ഘടകമാണ്.
ചന്ദ്രന്‍ എന്നതും ശാന്തിയും സോമരസവും (അമൃത്) ആയി ബന്ധപ്പെട്ടിരിക്കയാണ്. അതിനാലാണ് ചന്ദ്രന് സോമന്‍ എന്ന പേര്‍ വന്നത്. ശാന്തിയും ആനന്ദവും പ്രദാനം ചെയ്യുന്ന ജ്ഞാനാമൃതത്താല്‍ ശിവന്‍ ആശീര്‍വദിക്കുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു.

കുണ്ഡലം.

അലക്ഷ്യ, നിരജ്ഞന
എന്നീ രണ്ടു കുണ്ഡലങ്ങള്‍ കാതില്‍ അണിഞ്ഞിരിക്കുന്നതായി കാണിച്ചിരിക്കുന്നു. 'അലക്ഷ്യ' എന്നാല്‍ സൂക്ഷ്മം, ദിവ്യം അഥവാ നിരാകാരമായതുമായ കാരണം ഗോചരമല്ലാത്തത് എന്നര്‍ത്ഥം. നിരജ്ഞന എന്നാല്‍ പവിത്രവും ദിവ്യവുമായത്. ഇവ രണ്ടും സൂചിപ്പിക്കുന്നത് ഭഗവാന്‍ നിരാകാരനാണ്എന്നാണ്. ശിവപരമാത്മാവ് എല്ലാ ആത്മാക്കളുടേയും പിതാവാണ്. ഈശ്വരന്‍ ഒന്നേയുള്ളൂ; വ്യത്യസ്ത ഭാഷകളില്‍ അനേകം നാമങ്ങളുണ്ടെങ്കിലും അതെല്ലാം ഒരേ പരമാത്മാവിന്റെ തന്നെ ഗുണങ്ങളുടേയും കര്‍ത്തവ്യത്തിന്റേയും ആധാരത്തിലുള്ളവയാണ്.

ഹനുമത് പഞ്ചരത്നം

ഹനുമത് പഞ്ചരത്നം

വീതാഖില വിഷയേച്ഛം ജാതാനന്ദാശ്രുപുളകമത്യച്ഛം
സീതാപതിദൂതാദ്യം വാതാത്മാജമദ്യ
ഭാവയേ ഹൃദ്യം

തരുണാരുണമുഖകമലം കരുണാരസപൂരപൂരിതാപാങ്ഗം
സഞ്ജീവനമാശാസേ മഞ്ജുള മഹിമാനമഞ്ജനാഭാഗ്യം

ശംബരവൈരിശരാതിഗമംബുജദള വിപുലലോചനോദാരം
കംബുഗളമനിലദിഷ്ടം ബിംബ ജ്വലിതോഷ്ഠമേകമവലംബേ

ദൂരികൃത സീതാര്‍ത്തിഃ പ്രകടീകൃതരാമവൈഭവസ്ഫൂര്‍ത്തിഃ
ദാരിതദശമുഖ കീര്‍ത്തിഃ
പുരതോ മമ ഭാതു ഹനുമതോമൂര്‍ത്തിഃ

വാനരനികരാദ്ധ്യക്ഷം ദാനവകുല കുമുദരവികരസദൃശം
ദീനജനാവനദീക്ഷം പാവനതപഃ പാകപുഞ്ജമദ്രാക്ഷം

ഏതത് പവനസുതസ്യ സ്തോത്രം യഃ പഠതി പഞ്ചരത്നാഖ്യം
ചിരമിഹ നിഖിലാന്‍ ഭോഗാന്‍
മുക്ത്വാ ശ്രീരാമ ഭക്തിഭാഗ് ഭവതി

ശിവസ്തുതി

ശിവസ്തുതി
"നരനായിങ്ങനെ"

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ

നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
നരകത്തിങ്കേന്നും കരകേറ്റീടേണം
തിരുവൈക്കം വാഴും ശിവശംഭോ

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ

മരണ കാലത്തെ ഭയത്തെ ചിന്തിച്ചാൽ
മതി മറന്നു പോം മനമെല്ലാം
മനതാരിൽ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ

ശിവ ശിവ ഒന്നും പറയാവതല്ല
മഹമായ തൻെറ പ്രകൃതികൾ
മഹമായ നീക്കീട്ടരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ

വലിയൊരു കാട്ടിലകപ്പെട്ടേനഹം
വഴിയും കാണാതെ ഉഴലുമ്പോൾ
വഴിയിൽ നേർ വഴി അരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ

എളുപ്പമായുള്ള വഴിയേ കാണുമ്പോൾ
ഇടയ്ക്കിടെ ആറു പടിയുണ്ട്
പടിയാറും കടന്നവിടെ ചെല്ലുമ്പോൾ
ശിവനെ കാണാകും ശിവശംഭോ

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ

വിഷ്ണു സ്തുതി

വിഷ്ണു സ്തുതി

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

വൃന്ദാവനസ്ഥിതം നാരായണം ദേവ
വൃന്ദൈരഭിസ്ഥിതം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

ദിനകര മധ്യകം നാരായണം ദിവ്യ
കനകാംബരധരം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

പങ്കജലോചനം നാരായണം ഭക്ത
സങ്കടമോചനം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

കരുണാപയോനിധിം നാരായണം ഭവ്യ
ശരണാഗതനിധിം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

അജ്ഞാനനാശകം നാരായണം ശുദ്ധ
വിജ്ഞാനദായകം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

ശ്രീവൽസ ഭൂഷണം നാരായണം നന്ദ
ഗോവൽസ പോഷണം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

ശൃംഗാരനായകം നാരായണം പദ
ഗംഗാവിധായകം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

ചൊവ്വാദോഷം സത്യമോ മിഥ്യയോ

ചൊവ്വാദോഷം സത്യമോ മിഥ്യയോ  

 നമ്മുടെ പൂ ര്‍വ്വികര്‍  സ്വന്തം അനുഭവങ്ങളുടേയും നിരീക്ഷണങ്ങളുടേയും  ഫലമായി സത്യം എന്ന് ബോധ്യമായിട്ടുള്ളവതന്നെയാണ് ജോതിഷഗ്രന്ഥങ്ങളായി പുറത്തുവന്നിട്ടുള്ളത്

 എന്തുകൊണ്ടെന്നാല്‍ ഇന്ന്  പലരും  ചെയ്യുന്നതുപോലെ ജ്യോതിഷം കൊണ്ട് ഉപജീവനം നടത്തുന്നവരോ ധനമുണ്ടാക്കുന്നവരോ ആയിരുന്നില്ല  വരാഹമിഹിരന്‍  ഭാസ്ക്കരന്‍  യവനേശ്വരന്‍   സത്യന്‍ക്യഷ്ണന്‍ തുടങ്ങിയ  നമ്മുടെ ജ്യോതിഷ  ആചാര്യന്‍മാര്‍  , അതുകൊണ്ട് സത്യം  എന്ന് ഉറപ്പില്ലാത്ത ഒന്നും പ്രചരിപ്പിക്കേണ്ട ആവശ്യവും  അവര്‍ക്കുണ്ടായിരുന്നില,്ല കൂ ടാതെ വളരെ ശ്രദ്ധിച്ച് മാത്രം കൈകാര്യം ചെയ്യേണ്ട  ഒന്ന് ആണ് ജോതിഷം എന്ന ഉപദേശം  ഈ ശാസ്ത്രം വഴിപിഴച്ച്  പോകരുത് എന്ന് അവര്‍ ആഗ്രഹിച്ചിരുന്നതിന് തെളിവുമാണ്

 നമ്മുടെ പുര്‍വ്വികര്‍  എല്ലാം ആയുര്‍ദൈര്‍ഘ്യം കൂ ടിയവര്‍ ആയിരുന്നു  അവര്‍ അനുഭവിച്ചും പരീക്ഷിച്ചും അറിഞ്ഞ് നമ്മുടെ  നന്മക്കായി നല്‍കിയ ഈ അറിവുകളെ സ്വീകരിച്ചില്ലെങ്കിലും തെറ്റാണെന്നു തെളിയിക്കാന്‍ കഴിയാത്തിടത്തോളം കാലം  ശരിയോ തെറ്റോ  എന്ന് പറയാതിരിക്കുകയല്ലേ ഭംഗി

   എന്നെ പ്രസവിക്കുന്നത് ഞാന്‍ കണ്ടാല്‍ മാത്രമേ   എന്റെ അമ്മയാണെന്ന് ഞാന്‍ വിശ്വസിക്കു എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ പ്രയാസം അല്ലേ

 അതുപോലെ തന്നെയാണ്  ജോതിഷത്തിന്റെ കാര്യവും

 നമ്മുടെ  ദ്യഷ്ടിക്ക്  ഗോചരമല്ലാത്ത ചിലതെല്ലാം  നാം വിശ്വസിച്ചേ പറ്റു  അത് പ്രക്യതി നിയമമാണ്  അതിനെ നിഷേധിച്ചിട്ട് കാര്യമുണ്ടോ

 ചൊവ്വാദോഷമാണ്  ഇന്ന് പലരുടേയും  പ്രശ്നം  ഒരുപാട് നാള്‍ പ്രണയിച്ച്  വിവാഹസമയം  അടുക്കുമ്പോഴാണ് പലരും ജാതകം നോക്കാന്‍ ജോതിഷികളെ സമീപിക്കുന്നത്

 ലഗ്ന ചന്ദ്ര ശുക്രന്‍മാരില്‍നിന്ന്  1.2.4.7.8.12 ഭാവങ്ങളില്‍ ചൊവ്വനിന്നാല്‍  ചൊവ്വാദോഷം എന്ന് സാമാന്യ വിധി  പക്ഷേ ഇതുകൊണ്ടുമാത്രം ചൊവ്വാദോഷം പറയരുത്  

യഥാര്‍ത്ഥ ചൊവ്വാദോഷം ഉള്ള ഗ്രഹനിലയില്‍ അതുപോലെയുള്ള മറ്റു ഗ്രഹനില ചേര്‍ക്കുകയല്ലാതെ  മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ജ്യോതിഷം  നിര്‍ദ്ധേശിക്കുന്നില്ല  പൂ ജകൊണ്ടോ  ഹോമം കൊണ്ടോ പ്രയോജനം  ഇല്ലെന്നര്‍ത്ഥം

  ഈ ഭാവങ്ങളില്‍ ചൊവ്വ  നിന്നാല്‍  അതുമാത്രം നോക്കി  ചൊവ്വാദോഷം പറയുന്ന  ജ്യോതിഷികള്‍ കൂ ടിയതാണ് ഈ ശാസ്ത്രത്തിന്റെ വിശ്വാസ്യതക്ക് മങ്ങലേല്‍ക്കാന്‍ കാരണം   അതുകൊണ്ടുതന്നെ പലരുടേയും  ജാതകത്തില്‍ വിവാഹം  മുടക്കുന്ന വില്ലനായിമാറുന്നു  ചൊവ്വ എന്ന ഗ്രഹം

 ജാതകത്തില്‍ കേന്ദ്രത്തിലും ത്രികോണത്തിലും പാപന്‍മാര്‍ നില്‍ക്കാതിരിക്കുകയും  ലഗ്നാധിപനും  ഗുരുവും  കേന്ദ്രത്തില്‍ നില്‍ക്കുന്നതും 2.8.12 ഭാവത്തിലെ കുജദോഷം പറയുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്

ജാതകത്തില്‍  ഇതുപോലെയുള്ള അനേകം കാര്യങ്ങള്‍  കണക്കിലെടുക്കുബോള്‍  ചൊവ്വാദോഷം എന്ന വില്ലന്‍പേരിനു മാത്രമേ ഉണ്ടാവു പല ഗ്രഹനിലയിലും

  ചുരുക്കി പറഞ്ഞാല്‍ കജന് ഉച്ചസ്ഥിതിയും  സ്വക്ഷേത്രസ്ഥിതിയും മിത്രക്ഷേത്രസ്ഥിതിയും  ഉച്ചത്തില്‍അംശകം സ്വക്ഷേത്രത്തില്‍ അംശകം    ശുഭഗ്രഹയോഗങ്ങളോ ദ്യഷ്ടിയോ  മകരമോ  കര്‍ക്കിടകമോ രണ്ടാം ഭാവമായി കുജന്‍ നില്‍ക്കുക  ഇങ്ങനെയുള്ള അനേകം കാര്യങ്ങള്‍ നോക്കുമ്പോള്‍  മിക്ക ജാതകത്തിലും ചൊവ്വാദോഷം വില്ലനാകില്ല

  ഉത്തമമായ വിധി പറയുക  എന്ന കര്‍ത്തവ്യം ഉള്ള  ജ്യോതിഷികള്‍  ഹോമം പൂ ജ തുടങ്ങിയ  ഇനത്തില്‍ ധനപരമായി ചിന്തിക്കുമ്പോഴാണ് 2.4..7.8.12 ഭാവങ്ങളില്‍ നി,ല്‍ക്കുന്ന കൂ ജന്‍ ദോഷകരമായി തീരുന്നത്  

 ജോതിഷികള്‍ തങ്ങളുടെ ഗുരുക്കന്‍മാര്‍ വായ്മൊഴിയായി ഉപദേശിച്ചിട്ടുള്ളതും  ആധികാരിക ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളതും കണക്കിലെടുത്ത്  ജോതിഷ കാര്യങ്ങള്‍ ചെയ്യുകയും  അതോടൊപ്പം തന്നെ ആവശ്യമില്ലാത്ത ദോഷങ്ങളെ ഇതിലേക്ക് കുട്ടിചേര്‍ത്ത് വിവാഹം പോലെയുള്ള  മംഗളകാര്യങ്ങള്‍ക്ക് മുടക്കം വരുത്താതെ  ഈ ശാസ്ത്രത്തോട് നീതി പുലര്‍ത്തുക

 ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം  ജാതകം നോക്കുന്നുവെങ്കില്‍ തുടക്കം മുതല്‍ നോക്കണം  അല്ലാതെ  അനേകം നാള്‍ പ്രണയിച്ച്  വിവാഹം കഴിച്ച്  കുട്ടികളായി കഴിഞ്ഞ്   കുടുബത്തില്‍പ്രശ്നങ്ങള്‍ തുടങ്ങുമ്പോള്‍ ആണ്  ജോതിഷത്തെ  ഒാര്‍മ്മ വരുന്നത്  ചേരാത്ത നാളുകള്‍ ആണെന്ന് അറിയും  പിന്നെ ഒറ്റവഴിയെ ഉള്ളു അവരുടെ മുമ്പില്‍ വിവാഹമോചനം

ഇത് ഞങളേപോലെയുള്ളവരുടെ  മുമ്പില്‍ വരുന്ന  കാഴ്ച്ചകളാണ്

 ക്ഷമിക്കാന്‍ രണ്ടുപേരും  തയ്യാറാവില്ല  ഏതെങ്കിലും ഒരു ഫാമിലി റിച്ച് ആണെങ്കില്‍ പറയുകയും വേണ്ട  അവര്‍ ഡൈവോഴ്സില്‍ കൊണ്ടെത്തിച്ചോളും  

 ഏറ്റവും നല്ല പൊരുത്തം നല്ലതിലും ചീത്തയിലും കൂടെനിന്ന്  സുഖവും ദുഖവും  ഒരുപോലെമനസ്സിലാക്കി ജിവിക്കാന്‍ കഴിയുന്ന  മനപ്പൊരുത്തം തന്നെയാണ്

ജാതകം പൊരുത്തം  എന്നിവക്കെല്ലാം  ജീവിതത്തില്‍ അത് കഴിഞ്ഞേ സ്ഥാനമൂ ള്ളു

ജാതകം ഒരുവഴികാട്ടി മാത്രമാണ്  ജീവിതത്തില്‍  ഇങ്ങനെയൊക്കെ സംഭവിക്കാം എന്ന്  പറഞ്ഞ്തരുന്ന വഴികാട്ടി  വിശ്വസിക്കുന്നുവെങ്കില്‍ മാത്രം പിന്‍തുടരുക

നമ്മുടെ സ്വഭാവത്തേയും പെരുമാറ്റത്തിലേയും ദോഷകാരങ്ങള്‍ സ്വയം  നിയന്ത്രീക്കാന്‍ കഴിയും  എന്നതാണ് ജാതകത്തിന്റെ ഗുണം

തീര്‍ത്ഥ സ്നാനം

തീര്‍ത്ഥ  സ്നാനം  

പൗരാണിക കാലം മുതല്‍ക്കുതന്നെ ഹിന്ദുക്കള്‍തീര്‍ത്ഥാടനത്തിനും  തീര്‍ത്ഥ സ്നാനത്തിനും വലിയപ്രാധാന്യം കൊടുത്തീരുന്നു .

ശരീരം വാക്ക്  മനസ്സ്  എന്നിവയെ പാപവിമുക്തമാക്കി നിര്‍മ്മലമാക്കുക എന്നതാണ് തീര്‍ത്ഥാടന ലക്ഷ്യം  

. തീര്‍ത്ഥജലത്തില്‍ ശരീരത്തെ മുക്കുക എന്നതു മാത്രമല്ല തീര്‍ത്ഥാടനത്തിന്റെ  ലക്ഷ്യം  അങ്ങനെയെങ്കില്‍  ഗംഗാതീരം പോലുള്ള സ്ഥലങ്ങളീല്‍ വസിക്കുന്ന ഏവര്‍ക്കും തീര്‍ത്ഥാടനത്തിന്റെഫലം സിദ്ധിക്കേണ്ടതാണ് .  മനസ്സും അതുവഴി ആത്മാവും ശുദ്ധമാക്കുക എന്നതാണ് തീര്‍ത്ഥസ്നാനത്തിന്റെ ആത്യന്തിക ലക്ഷ്യം  .

 സംയമമെന്ന  തീര്‍ത്ഥഘട്ടവും ;സത്യമെന്ന ജലവും ; ശീലമെന്ന കരയും ; ദയയെന്ന ഒാളവുമുള്ള ആത്മനദീജലത്തില്‍ മുങ്ങികുളിക്കുകഎന്ന വ്യാസവചനവും  "തീര്‍ത്ഥം പരം കിം സ്വമനോ വിശുദ്ധം   "എന്നശങ്കരവചനവുംമനശുദ്ധി തന്നെയാണ് ഏറ്റവും വലിയ പരമതീര്‍ത്ഥം എന്നുതെളിയിക്കുന്നതാണ്⁠

ത്രിമൂര്‍ത്തികള്‍

ത്രിമൂര്‍ത്തികള്‍

ഹിന്ദുപുരാണങ്ങളനുസരിച്ച് സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവർ ആണു ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത്. ഒരേ പരമാത്മാവിന്റെ മൂർത്തിഭേദങ്ങളായിരിക്കുമ്പോൾത്തന്നെ മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് ശിവനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. പരാശക്തിയാണ് ത്രിമൂർത്തികളുടെയും ജനയിത്രിയെന്നും കല്പാന്തത്തിൽ ത്രിമൂർത്തികൾ പരാശക്തിയിൽ വിലയം പ്രാപിക്കുകയും അടുത്ത കല്പത്തിന്റെ ആരംഭത്തോടെ വീണ്ടും ജനിക്കുകയും ചെയ്യുന്നു എന്നുമാണ് കാലചക്രത്തെ പുരാണങ്ങളിൽ വിലയിരുത്തുന്നത്. സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങളുമായി ബന്ധപ്പെടുത്തിയും വിഷ്ണു, ബ്രഹ്മാവ്, പരമശിവൻ എന്നിവർ പരാമർശിക്കപ്പെടാറുണ്ട്.

മഹാപ്രളയത്തിന്റെ അന്ത്യത്തോടെ വിസ്തൃതമായ ജലപ്പരപ്പിൽ ആലിലയിൽ കാണപ്പെടുന്ന ശിശുരൂപനായ മഹാവിഷ്ണുവിന്റെ മുന്നിൽ പരാശക്തി പ്രത്യക്ഷയായി അടുത്ത മഹായുഗത്തിന്റെ ആരംഭമായതായി ഓർമിപ്പിക്കുന്നു. മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ പ്രത്യക്ഷനാകുന്ന ബ്രഹ്മാവിന് നാലു ദിക്കിലേക്കും മുകളിലേക്കും നോക്കുമ്പോൾ അഞ്ച് മുഖം ഉണ്ടാകുന്നു. തന്നെപ്പറ്റിയോ തന്റെ ലക്ഷ്യത്തെപ്പറ്റിയോ ഒന്നുമറിയാതെ വിഷണ്ണനായിരിക്കുമ്പോൾ 'തപസ്സുചെയ്തു ശക്തിനേടി സൃഷ്ടികർമത്തിലേർപ്പെടുക' എന്ന് അശരീരി കേൾക്കുകയും ബ്രഹ്മാവ് സൃഷ്ടികർമം ആരംഭിക്കുകയും ചെയ്യുന്നു. ബ്രഹ്മാവിന്റെ വ്യത്യസ്ത അവയവങ്ങളിൽനിന്നു ജനിച്ച പ്രജാപതിമാർ പിതാവിന്റെ നിർദേശപ്രകാരം പ്രപഞ്ചസൃഷ്ടിയിൽ വ്യാപൃതരാവുകയും വൈവിധ്യമാർന്ന ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ആവിർഭാവത്തിനു കാരണമാവുകയും ചെയ്തു.

ബ്രഹ്മാവ്:

ഹിന്ദുമതത്തിൽ സൃഷ്ടി കർത്താവാ‍യി ബ്രഹ്മാവിനെ കണക്കാക്കുന്നു. പഞ്ചമുഖനായിരുന്ന ബ്രഹ്മദേവന്‍ പിന്നീട് നാന്മുഖനായി മാറുകയാണുണ്ടായത്. ഒരിക്കല്‍ ബ്രഹ്മദേവന്‍ ശതരൂപ എന്ന ഒരതിസുന്ദരിയായ സ്ത്രീയെ സൃഷ്ടിച്ചു. ആ സൃഷ്ടിയുടെ സൌന്ദര്യത്തില്‍ മയങ്ങിപ്പോയ ബ്രഹ്മാവ് അവരെ തന്നെ നോക്കിയിരിപ്പായി. ഇതുകണ്ട് സരസ്വതീദേവി ശതരൂപയെ ഒരുവശത്തേയ്ക്ക് മാറ്റിനിര്‍ത്തി. അപ്പോള്‍ ബ്രഹ്മദേവന്റെ തലയുടെ ഇടതുവശത്ത് ഒരു മുഖം കൂടി ഉടലെടുത്തു. അതുകണ്ട ദേവി വലതുവശത്തായി ശതരൂപയെ മാറ്റിയിരുത്തി.അപ്പോള്‍ വലതുഭാഗത്തും ഒരു മുഖമാവിര്‍ഭവിച്ചു. ഇപ്രകാരം പുറകുവശത്തു നീങ്ങിയിരുത്തിയപ്പോള്‍ പുറകിലും  മുഖമുണ്ടാവുകയും ദേക്ഷ്യം വന്ന ദേവി തലക്കുമുകളിലേക്കു ശതരൂപയെ മാറ്റിയപ്പോള്‍ മുകളിലേക്ക് നോക്കിയും ഒരു മുഖമാവിര്‍ഭവിച്ചു. ആകാശത്തേയ്ക്ക് നോക്കിയുള്ള മുഖം ഒരിക്കല്‍ അസത്യപ്രസ്താവന നടത്തിയതിന്റെ ദേക്ഷ്യത്തില്‍ പരമശിവന്‍ കൈകൊണ്ട് നുള്ളിക്കളയുകയുണ്ടായി. അതോടെ പഞ്ചമുഖനായ ബ്രഹ്മാവ് നാന്മുഖനായി മാറി.

ബ്രഹ്മപുരാണം അനുസരിച്ച് ബ്രഹ്മാവ് മനുവിന്റെ സൃഷ്ടിക്കുകയും മനുവിലൂടെ സകല മനുഷ്യരാശിയും സൃഷ്ടിച്ചതായും പ്രസ്താവിച്ചിരിക്കുന്നു. ബ്രഹ്മാവിന്റെ പത്നിയായി സങ്കല്പിച്ചുവരുന്നത് വിദ്യയുടെ ദേവതയായി കരുതുന്ന സരസ്വതി ദേവിയെയാണ്. സരസ്വതിയുമായി ചേർന്നുനിൽക്കുന്ന സങ്കല്പം ആയതുകൊണ്ടുതന്നെ ശബ്ദത്തിന്റേയും സംസാരശക്തിയുടെയും ദേവനായും കരുതിവരുന്നു.

പുരാണങ്ങൾ അനുസരിച്ച് ബ്രഹ്മാവ് സ്വയംഭൂവാണ്. വേറെ ചില സങ്കല്പം അനുസരിച്ച് ബ്രഹ്മാവ് ജലത്തിൽ ഒരു വിത്തായി ജനിച്ചതായി കരുതുന്നു. ഇതൊരു സ്വർണ്ണ അണ്ഡമാകുകയും അതിൽനിന്ന് ബ്രഹ്മാവ് അഥവാ ഹിരണ്യഹർഭൻ ജനിക്കുകയും ക്രമേണ ഈ അണ്ഡം വികസിച്ച് ബ്രഹ്മാണ്ഡം ആകുകയും ചെയ്തു എന്നാണ് വിശ്വാസം. വിഷ്ണുവിന്റെ നാഭിയിൽ നിന്നാണ് സൃഷ്ടി കർത്താവാ‍യ ബ്രഹ്മാവ് ഉണ്ടായതെന്നും ചില കഥകൾ ഉണ്ട്.

നാലുയുഗങ്ങള്‍ ഉള്ളതില്‍ കൃതയുഗം 4800 ദേവവര്‍ഷവും, ത്രേതായുഗം 3600 ദേവവര്‍ഷവും, ദ്വാപരയുഗം 2400 ദേവവര്‍ഷവും, കലിയുഗം 1200 ദേവവര്‍ഷവും നീണ്ട കാലയളവുകളാണ്. ഒരു ചതുര്‍യുഗത്തില്‍ ആകെ 12000 ദിവ്യവര്‍ഷം ഉണ്ട്‌. ഇപ്രകാരമുള്ള 71 ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു മന്വന്തരം. 14 മനന്വന്തരങ്ങള്‍ അഥവാ ആയിരം ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു പകല്‍. ഇതിനെ ഒരു കല്‍പം എന്ന്‌ പറയും. അത്രയും കാലം ബ്രഹ്മാവിന്റെ രാത്രിയാണ്‌. ഇത്തരം 360 ബ്രഹ്മദിവസങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ബ്രഹ്മവര്‍ഷം. അങ്ങനെയുള്ള 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ആയുഷ്കാലം. അതിനു‍ശേഷം ബ്രഹ്മാവും പരബ്രഹ്മത്തില്‍ ലയിക്കുന്നു. അതോടെ മഹാപ്രളയം സംഭവിക്കുന്നു. ആയിരം ചതുര്‍യുഗങ്ങളാണ്‌ ബ്രഹ്മാവിന്റെ ഒരു പകലും രാത്രിയും. 360 അഹോരാത്രങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു ബ്രഹ്മവര്‍ഷം. 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നത്‌ ഒരു ബ്രഹ്മായുസ്സുമാണ്‌.

ക്ഷിപ്രപ്രസാദിയായ ബ്രഹ്മാവ് പലപ്പോഴും വരങ്ങളും അനുഗ്രഹങ്ങളും നിര്‍ലോഭം നല്‍കുമായിരുന്നു. തന്മൂലം അസുരന്മാര്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത് വരം നേടി ബലവാന്മാരായിതീര്‍ന്ന്‍ മനുഷ്യരെയും ദേവന്മാരെയും തോല്പിച്ച് ലോകം സ്വാധീനത്തിലാക്കുന്ന അനേകം കഥകള്‍ പുരാണങ്ങളിലുണ്ട്. ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു,ത്രിപുരന്മാര്‍, മഹിഷാസുരന്‍ തുടങ്ങിയ അസുരന്മാര്‍ ബ്രഹ്മദേവനില്‍ നിന്നും വരങ്ങള്‍ വാങ്ങി വളരെയധികം ബുദ്ധിമുട്ടുകള്‍ മാലോകര്‍ക്കും ദേവഗണങ്ങള്‍ക്കുമുണ്ടാക്കുകയും അവരെയൊക്കെ വിഷ്ണുമഹേശ്വരന്മാര്‍ ഇടപെട്ട് ഇല്ലാതാക്കുകയും ചെയ്തു.

ത്രിമൂര്‍ത്തികളില്‍ ആര്‍ക്കാണു കൂടുതല്‍ മഹത്വമെന്നതിനെക്കുറിച്ച് ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ ഒരു തര്‍ക്കമുടലെടുത്തപ്പോള്‍ മധ്യസ്ഥനായി നിന്ന ശിവന്‍ ഒരു ശിവലിംഗം കാട്ടിയിട്ട് ബ്രഹ്മാവിനോട് അതിന്റെ മുകള്‍ഭാഗം കണ്ടുവരാനും വിഷ്ണുവിനോട് കീഴ്ഭാഗം കണ്ടെത്താനും ആവശ്യപ്പെട്ടു.യാത്ര ചെയ്തു ക്ഷീണിതരായതല്ലാതെ ഇവര്‍ക്ക് ശിവലിംഗത്തിന്റെ ആദിയുമന്തവും കണ്ടെത്താനായില്ല. എന്നാല്‍ ബ്രഹ്മാവ് തന്റെ യാത്രയ്ക്കിടയില്‍ താഴേക്കുവന്ന ഒരു കൈതപ്പൂവിനെ കൂട്ടുപിടിച്ച് താന്‍ ശിവതത്ത്വത്തിന്റെ ശിരസ്സില്‍ നിന്ന് എടുത്ത കൈതപ്പൂവാണ് അതെന്നു പറഞ്ഞ് അസത്യ പ്രസ്താവന ചെയ്തതില്‍ കുപിതനായ പരമശിവന്‍ ബ്രഹ്മദേവന്റെ ഒരു ശിരസ്സ് കൈകൊണ്ടു നുള്ളിക്കളയുകയും ബ്രഹ്മദേവനെ ആരും തന്നെ ആരാധിക്കാതായിപ്പോകട്ടെ എന്നു ശപിക്കുകയും ചെയ്തു. മാത്രമല്ല അസത്യം പറയാന്‍ കൂട്ടുനിന്ന കൈതപ്പൂവിനെ ഒരിക്കലും പൂജയ്ക്കായി ഉപയോഗിക്കാതെയായിപ്പോട്ടെയെന്നും ശപിച്ചു. ഈ ശാപഫലമായി ആണ് ബ്രഹ്മദേവനു ആരാധനാലയങ്ങള്‍ ഇല്ലാതായതും കൈതപ്പൂവിനെ ഒരു ക്ഷേത്രത്തിലും പൂജയ്ക്കെടുക്കാതായതും. ഭാരതത്തില്‍ ബ്രഹ്മാവിന് ആരാധനാക്ഷേത്രങ്ങള്‍ വലുതായൊന്നുമില്ല. രാജസ്ഥാനിലെ പുഷ്ക്കര്‍ ക്ഷേത്രം ബ്രഹ്മദേവനെ പ്രധാനമായും ആരാധിക്കുന്നതാണ്.

വിഷ്ണു:

ത്രിമൂര്‍ത്തികളില്‍ രണ്ടാമനായ വിഷ്ണുവിനു പരിപാലനധര്‍മ്മമാണുള്ളത്. ഐശ്വര്യത്തിന്റെ ദേവതയായ മഹാലക്ഷ്മിയാണു വിഷ്ണുവിന്റെ പത്നി. വൈകുണ്ട്ഠത്തില്‍ ശംഖുചക്രഗദാധാരിയായ് അനന്തന്റെ പുറത്താണ് വിഷ്ണു വസിക്കുന്നത്.സുദര്‍ശനമെന്ന ചക്രമാണു വിഷ്ണുവിന്റെ ആയുധം.  മഹാവിഷ്ണുവിന്റെ നാഭിയില്‍ നിന്നും പൊട്ടിമുളച്ച താമരയിലാണ് ബ്രഹ്മാവ് സ്ഥിതിചെയ്യുന്നത്.  ഭക്തദാസനാണ് മഹാവിഷ്ണു. തപസ്സ് എത്രതന്നെ അനുഷ്ഠിച്ചാലും ഭക്തനല്ലെങ്കില്‍ പ്രത്യക്ഷനാകാന്‍ വിമുഖനത്രേ വിഷ്ണു. ഭക്തന്‍ ആവശ്യപ്പെടാതെതന്നെ മുമ്പില്‍ പ്രത്യക്ഷനാവുകയും അനുഗ്രഹം നല്കുകയും ചെയ്യുന്നു. അംബരീഷന്റെ കഥ ഇതിനുദാഹരണമാണ്. ദുഷ്ടനിഗ്രഹം ചെയ്തു ശിഷ്ടരെ രക്ഷിച്ച് പ്രപഞ്ചത്തിന്റെ സംരക്ഷണം നടത്തുന്നത് മഹാവിഷ്ണുവാണ്. അതിനുവേണ്ടി ഭൂമിയില്‍ എല്ലായുഗത്തിലും ഒന്നോ അതിലധികമോ അവതാരം മഹാവിഷ്ണു നടത്തിയിട്ടുണ്ട്.

മഹാവിഷ്ണുവിന്റെ എല്ലാ അവതാരങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ്‌ സംഭവിക്കുന്നത്‌. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്‍, പരശുരാമന്‍,ശ്രീരാമന്‍ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു. ദശാവതാരങ്ങള്‍ യഥാക്രമം

1. മത്സ്യം
2. കൂര്‍മ്മം
3. വരാഹം
4. നരസിംഹം
5. വാമനന്‍
6. പരശുരാമന്‍
7. ശ്രീരാമന്‍
8. ബലരാമന്‍
9. ശ്രീകൃഷ്ണന്‍
10.കല്‍ക്കി

എന്നിവരായിരുന്നു. അവതാരങ്ങളില്‍ ശ്രീരാമനും ശ്രീകൃഷ്ണനും ആയിരുന്നു ഏറ്റവും പ്രസിദ്ധര്‍. പല ആപത്ഘട്ടങ്ങളിലും ദേവന്മാര്‍ക്കും ഭൂലോകര്‍ക്കും രക്ഷകനായി നിന്നിട്ടുള്ളത് മഹാവിഷ്ണുവാണ്. പാലാഴിമഥനസമയത്ത് അമൃതകലശം അസുരന്മാര്‍ കൈക്കലാക്കിയപ്പോള്‍ മഹാവിഷ്ണു മോഹിനീരൂപം സ്വീകരിച്ച് അസുരന്മാരെ കബളിപ്പിച്ച് അമൃത് തിരിച്ചെടുത്ത് ദേവന്മാര്‍ക്കു നല്കി. മഹാവിഷ്ണുവിന്റെ മോഹിനീരൂപം കാണുന്നതിന് പരമശിവന്‍ ആഗ്രഹം പ്രകടിപ്പിച്ചു. മോഹിനീരൂപം കണ്ട പരമശിവന്‍ കാമാന്ധനായി മോഹിനിയെ അനുഗമിക്കുകയും തുടര്‍ന്ന് പരമശിവന്റെ തേജസ്സില്‍നിന്ന് ശാസ്താവ് ജനിക്കുകയും ചെയ്ത കഥ പ്രസിദ്ധമാണ്. ഭസ്മാസുരനില്‍ നിന്നും രക്ഷപ്പെടുവാനായി പരക്കം പാഞ്ഞ മഹേശ്വരനെ രക്ഷിച്ചതും സ്ത്രീവേഷത്തിലെത്തിയ മഹാവിഷ്ണുവായിരുന്നു. അംശാവതാരങ്ങളേയും കൂടി പരിഗണിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന ത്രിമൂര്‍ത്തി വിഷ്ണുവാണെന്ന്‍ കാണാം. പ്രസിദ്ധമായ വിഷ്ണുക്ഷേത്രങ്ങള്‍ ധാരാളമുണ്ട്.

പ്രധാനപ്പെട്ട വിഷ്ണുക്ഷേത്രങ്ങള്‍

1. ബദരീനാഥ ക്ഷേത്രം - ഉത്തരാഖണ്ഡ്
2. തിരുപ്പതി - ആന്ദ്രാപ്രദേശ്
3. പത്മനാഭസ്വാമിക്ഷേത്രം - കേരളം
4. കുംഭകോണം - തമിഴ്നാട്
5. വിഷ്ണുപദമന്ദിര്‍ - ഗയ

ത്രിമൂര്‍ത്തികളില്‍ കൂടുതല്‍ മഹത്വം ആര്‍ക്കാണെന്നു പരീക്ഷിക്കുന്നതിന് മഹര്‍ഷിമാര്‍ ഒരിക്കല്‍ ഭൃഗുമഹര്‍ഷിയെ നിയോഗിച്ചു. പിതൃസ്ഥാനീയനായ ബ്രഹ്മാവിന്റെ സമീപത്തുചെന്ന മഹര്‍ഷി ഒരു സുഹൃത്തിനെയെന്നവണ്ണം ബ്രഹ്മാവിനെ അഭിവാദ്യം ചെയ്തു. ബ്രഹ്മാവ് കുപിതനായി മഹര്‍ഷിയെ ശകാരിച്ചു. കൈലാസത്തിലെത്തിയ മഹര്‍ഷി പരമശിവന്‍ പാര്‍വതിയെ ആലിംഗനം ചെയ്തിരിക്കുന്നതുകണ്ട് പരിഹസിക്കുകയും പരമശിവന്റെയും പാര്‍വതീദേവിയുടെയും കോപത്തിനു പാത്രമാവുകയും ചെയ്തു. വൈകുണ്ഠത്തിലേക്കാണ് പിന്നീട് മഹര്‍ഷി പോയത്. മഹര്‍ഷി വരുന്നതറിയാതെ അനന്തശായിയായി ഉറക്കത്തിലായിരുന്ന മഹാവിഷ്ണുവിനെ താന്‍ വന്നിട്ടു സത്കരിക്കാഞ്ഞതിനെന്നവണ്ണം മഹര്‍ഷി നെഞ്ചില്‍ ചവുട്ടി. പെട്ടെന്നുണര്‍ന്ന മഹാവിഷ്ണു മുനിയുടെ പാദം തലോടിക്കൊണ്ട് ക്ഷമ ചോദിക്കുകയും പാദത്തിന് വേദനയുണ്ടായോ എന്ന് ആരായുകയും ചെയ്തു. പാദാഘാതത്തിന്റെ ഫലമായി മഹാവിഷ്ണുവിന്റെ മാറിലുണ്ടായ കലയാണ് ശ്രീവത്സം എന്ന പേരില്‍ അറിയപ്പെടുന്നത്.

പരമശിവന്‍:

സംഹാരത്തിന്റെ മൂര്‍ത്തിയായ പരമശിവനാണു ത്രിമൂര്‍ത്തികളില്‍ മൂന്നാമന്‍. ഹിമവത്പുത്രിയായ പാര്‍വതിയാണു ശിവപത്നി. സകലദേവന്മാരുടേയും ദേവനായാണു മഹേശ്വരന്‍ അറിയപ്പെടുന്നത്. മൂന്നു കണ്ണുകള്‍, തലയിലെ ജഡയില്‍ ചന്ദ്രനേയും ഗംഗയേയും വഹിക്കുന്നു. കഴുത്തില്‍ നാഗങ്ങളെ ആഭരണമായി ധരിക്കുന്നു, പുലിത്തോലാണു വേഷം. ശരീരത്തിലെപ്പോഴും ഭസ്മാദികള്‍ പൂശിയിരിക്കും. പ്രധാന ആയുധമായ ത്രിശ്ശൂലവും കയ്യിലെപ്പോഴുമുണ്ടാക്കും. അസംഖ്യം ഭൂതഗണങ്ങളോടൊപ്പം കൈലാസത്തിലാണു ശിവന്‍ വസിക്കുന്നത്. സംഹാരത്തിന്റെ മൂര്‍ത്തിയായതുകൊണ്ടാവാം ശിവന്‍ എപ്പോഴും അല്‍പ്പം ഭയപ്പെടുത്തുന്ന രൂപഭാവാദികളോടെ നിലകൊള്ളുന്നത്.

ഒരു ക്ഷിപ്രപ്രസാദിയായ ദൈവമല്ല പരമശിവന്‍. എന്നാല്‍ അസുരന്മാര്‍ പലപ്പോഴും അതികഠിനമായ തപസ്സനുഷ്ടിച്ച് ശിവനില്‍ നിന്നും മഹത്തായ പല വരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഭസ്മാസുരകഥ ഇതിനുദാഹരണമാണ്. താന്‍ ആരുടെ തലയില്‍ കൈകൊണ്ടു സ്പര്‍ശിക്കുന്നുവോ അയാള്‍ ഉടനെ ഭസ്മമാകണം എന്നതായിരുന്നു പരമശിവനോട് അസുരന്‍ ചോദിച്ച വരം. വരം ലഭിച്ചപ്പോള്‍ അസുരന്‍ അത് പരീക്ഷിക്കുവാന്‍ പരമശിവന്റെ തലയില്‍ സ്പര്‍ശിക്കുവാന്‍ തീരുമാനിച്ചു. ഭയചകിതനായി ഓടിയ പരമശിവനെ രക്ഷിക്കാന്‍ മഹാവിഷ്ണു ഒരു മോഹിനിയുടെ വേഷത്തിലെത്തുകയും അസുരനെ മയക്കി നൃത്തം ചെയ്യുന്ന ചേഷ്ടകള്‍ കാട്ടി അവന്റെ കഥ അവനെക്കൊണ്ട് തന്നെ കഴിപ്പിക്കുകയും ചെയ്യുകയാണുണ്ടായത്.

ശിവന്‍ ക്ഷിപ്രകോപിയായിരുന്നു. ആദ്യപത്നിയായ സതീദേവി ദക്ഷസദസ്സില്‍ അപമാനിതയായതുമൂലം അത്മഹത്യ ചെയ്തപ്പോള്‍ കോപാക്രാന്തനായ ശിവന്‍ ദക്ഷനുല്‍പ്പെട്ട സകല അസുരന്മാരെയും നശിപ്പിക്കുകയും തുടര്‍ന്ന്‍ മഹാസമാധിയിലെന്നവണ്ണം ധ്യാനനിരതനാകുകയും ചെയ്തു. ശിവന്റെ ധ്യാനം മൂലം അത്യധികമായ ചൂട് ആവിര്‍ഭവിക്കുകയും ലോകം നശിക്കുകയും ചെയ്യും എന്നു വന്ന ഘട്ടത്തില്‍ ദേവന്മാരെല്ലാവരും കൂടി കാമദേവനെക്കൊണ്ട് മലര്‍ബാണങ്ങളെയ്യിപ്പിച്ച് മഹേശ്വരന്റെ തപസ്സിളക്കിച്ചു. ശിവനെ പതിയായ് കിട്ടണമെന്ന ആഗ്രഹത്തില്‍ പൂജ ചെയ്തിരുന്ന ഹിമവത്പുത്രിയുടെ സാമീപ്യത്തിലായിരുന്നുവിതു നടന്നത്. ധ്യാനം വിട്ടുണര്‍ന്ന ശിവന്‍ കോപാക്രാന്തനായി തന്റെ ത്രിക്കണ്ണ്‍ തുറന്ന്‍ കാമദേവനെ ഭസ്മീകരിച്ചുകളഞ്ഞു. ഒടുവില്‍ കലിയടങ്ങിയ ശിവന്‍ പിന്നീട് ഉമയെ തന്റെ പത്നിയായി സ്വീകരിച്ചു.സുബ്രഹ്മണ്യന്‍, ഗണപതി എന്നീ രണ്ട് കുട്ടികളാണ് ശിവനും പാര്‍വ്വതിക്കുമായുള്ളത്. ശിവനു മോഹിനീരൂപിയായ വിഷ്ണുവിലുണ്ടായ കുഞ്ഞാണ് ശാസ്താവ്. സ്ത്രീപുരുഷബന്ധത്തിന്റെ ഏറ്റവും ഉത്തമമായ ഭാവമാണ ശിവനും ശക്തിയും ഉള്‍പ്പെടുന്ന അര്‍ദ്ധനാരീശ്വരരൂപം.

സംഹാരത്തിന്റെ മൂര്‍ത്തിയായതുകൊണ്ടാവാം ശിവനെ ആള്‍ക്കാര്‍ വളരെയധികം ഭയപ്പെടുന്നുണ്ട്. രാജ്യമെങ്ങും ശിവനു വളരെയേറെ ആരാധനാലയങ്ങളുണ്ട്. കാശി വിശ്വനാഥക്ഷേത്രം ലോകപ്രസിദ്ധമാണു. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ മിക്കതും ശിവക്ഷേത്രങ്ങളാണ്. പ്രസിദ്ധങ്ങളായ 108 മഹാക്ഷേത്രങ്ങളാണു കേരളത്തിലുള്ളത്.അവ താഴെപ്പറയുന്നു.

1.തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രം
2.ഉദയമ്പേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം
3.രവീശ്വരം മഹാദേവക്ഷേത്രം
4.ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം
5.ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രം
6.മാതൂർ ശിവക്ഷേത്രം
7.തൃപ്രങ്ങോട്ട് ശിവക്ഷേത്രം
8.മുണ്ടയൂർ ശിവക്ഷേത്രം
9.തിരുമാന്ധാംകുന്ന് മഹാദേവക്ഷേത്രം
10.ചൊവ്വല്ലൂർ ശിവക്ഷേത്രം
11.പനഞ്ചേരി മുടിക്കോട്ട് ശിവക്ഷേത്രം
12.തൃക്കുരട്ടി മഹാദേവക്ഷേത്രം
13.പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം
14.അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
15.കൊല്ലൂർ മൂകാംബിക ക്ഷേത്രം
16.തിരുമംഗലം മഹാദേവക്ഷേത്രം
17.തൃക്കാരിയൂർ മഹാദേവക്ഷേത്രം
18.കുന്നപ്രം കുടപ്പനകുന്ന് മഹാദേവക്ഷേത്രം
19.ശ്രീവെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രം
20.അഷ്ടമംഗലം മഹാദേവക്ഷേത്രം
21.ഐരാണിക്കുളം മഹാദേവക്ഷേത്രം
22.കൈനൂർ മഹാദേവക്ഷേത്രം
23.ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം
24.എറണാകുളം മഹാദേവക്ഷേത്രം
25.പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം
26.അടാട്ട് മഹാദേവക്ഷേത്രം
27. നൽപ്പരപ്പിൽ മഹാദേവക്ഷേത്രം
28. ശാസ്തമംഗലം മഹാദേവക്ഷേത്രം
29. പാറാപറമ്പ് മഹാദേവക്ഷേത്രം
30. തൃക്കൂർ മഹാദേവക്ഷേത്രം
31. പനയൂർ പാലൂർ മഹാദേവക്ഷേത്രം
32. വൈറ്റില നെട്ടൂർ മഹാദേവക്ഷേത്രം
33. വൈക്കം മഹാദേവക്ഷേത്രം
34. രാമേശ്വരം  മഹാദേവക്ഷേത്രം കൊല്ലം
35. രാമേശ്വരം രാമേശ്വരം മഹാദേവക്ഷേത്രം അമരവിള
36. ഏറ്റുമാനൂർ മഹാദേവക്ഷേത്രം
37. എടക്കൊളം കാഞ്ഞിലശേരി മഹാദേവക്ഷേത്രം
38. ചെമ്മന്തിട്ട മഹാദേവക്ഷേത്രം
39. ആലുവ ശിവക്ഷേത്രം
40. തിരുമിറ്റക്കോട്ട് അഞ്ചുമൂർത്തി ക്ഷേത്രം
41. വേളോർവട്ടം മഹാദേവക്ഷേത്രം
42. കല്ലാറ്റുപുഴ മഹാദേവക്ഷേത്രം
43. തൃക്കുന്ന് മഹാദേവക്ഷേത്രം)
44. ചെറുവത്തൂർ മഹാദേവക്ഷേത്രം
45. പൊങ്ങണം (മഹാദേവക്ഷേത്രം
46. തൃക്കപാലീശ്വരം മഹാദേവക്ഷേത്രം നിരണം
47. തൃക്കപാലീശ്വരം ശിവക്ഷേത്രം കാടാച്ചിറ
48. തൃക്കപാലീശ്വരം ഇരിങ്ങന്നൂർ ശിവക്ഷേത്രം
49. അവിട്ടത്തൂർ മഹാദേവക്ഷേത്രം
50. പെരുമല പനയന്നാർകാവ് ശിവക്ഷേത്രം
51. ആനന്ദവല്ലീശ്വരം മഹാദേവക്ഷേത്രം
52. കാട്ടകമ്പാല മഹാദേവക്ഷേത്രം
53. പഴയന്നൂർ കൊണ്ടാഴി തൃതം തളി ക്ഷേത്രം
54. പേരകം മഹാദേവക്ഷേത്രം
55. ചക്കംകുളങ്ങര മഹാദേവക്ഷേത്രം
56. വീരാണിമംഗലം മഹാദേവക്ഷേത്രം
57. ചേരാനല്ലൂർ മഹാദേവക്ഷേത്രം
58. മണിയൂർ മഹാദേവക്ഷേത്രം
59. കോഴിക്കോട് തളിക്ഷേത്രം
60. കടുത്തുരുത്തി തളിക്ഷേത്രം
61. തകീഴ് തളി മഹാദേവക്ഷേത്രം
62. താഴത്തങ്ങാടി തളികോട്ട ക്ഷേത്രം
63. കൊടുങ്ങല്ലൂർ മഹാദേവക്ഷേത്രം
64. ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
65. തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം
66. പടനായർകുളങ്ങര മഹാദേവക്ഷേത്രം
67. തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം
68. ആലത്തൂർ പൊക്കുന്നി മഹാദേവക്ഷേത്രം
69. കൊട്ടിയൂർ ശിവക്ഷേത്രം
70. തൃപ്പാളൂർ മഹാദേവക്ഷേത്രം
71. പെരുന്തട്ട മഹാദേവക്ഷേത്രം
72. തൃത്താല മഹാദേവക്ഷേത്രം
73. തിരുവാറ്റാ മഹാദേവക്ഷേത്രം
74. വാഴപ്പള്ളി മഹാക്ഷേത്രം
75. ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം
76. അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
77. തിരുനക്കര ശിവക്ഷേത്രം
78. അഷ്ടമിച്ചിറ മഹാദേവക്ഷേത്രം
79. പട്ടണക്കാട് മഹാദേവക്ഷേത്രം
80. ഉളിയന്നൂർ മഹാദേവക്ഷേത്രം
81. കിള്ളിക്കുറിശ്ശി മംഗലം മഹാദേവക്ഷേത്രം
82. പുത്തൂർ മഹാദേവക്ഷേത്രം
83. ചെങ്ങന്നൂർ മഹാദേവക്ഷേത്രം
84. സോമേശ്വരം മഹാദേവക്ഷേത്രം
85. വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ മഹാശിവക്ഷേത്രം
86. കൊട്ടാരക്കര മഹാദേവക്ഷേത്രം
87. കണ്ടിയൂർ മഹാദേവക്ഷേത്രം
88. പാലയൂർ മഹാദേവക്ഷേത്രം
89. തളിപറമ്പ് രാജരാജേശ്വര ക്ഷേത്രം
90. നെടുമ്പുര കുലശേഖരനെല്ലൂർ മഹാദേവക്ഷേത്രം
91. മണ്ണൂർ മഹാദേവക്ഷേത്രം
92. തൃശ്ശിലേരി മഹാദേവക്ഷേത്രം
93. ശൃംഗപുരം മഹാദേവക്ഷേത്രം
94. കരിവെള്ളൂർ മഹാദേവക്ഷേത്രം
95. മമ്മിയൂർ മഹാദേവക്ഷേത്രം
96. പറമ്പുന്തളി മഹാദേവക്ഷേത്രം
97. തിരുനാവായ മഹാദേവക്ഷേത്രം
98. കാരിക്കോട് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം
99. നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം
100.കോട്ടപ്പുറം മഹാദേവക്ഷേത്രം
101.മുതുവറ മഹാദേവക്ഷേത്രം
102.വെളപ്പായ മഹാദേവക്ഷേത്രം
103.കുന്നത്തളി ശിവക്ഷേത്രം
104.തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം
105.പെരുവനം മഹാദേവക്ഷേത്രം
106.തിരുവാലൂർ മഹാദേവക്ഷേത്രം
107.ചിറയ്ക്കൽ മഹാദേവക്ഷേത്രം
108.കൊടുമ്പൂർ  മഹാദേവക്ഷേത്രം

എന്താണ് "കൊല്ലവര്‍ഷം" ?

എന്താണ് "കൊല്ലവര്‍ഷം" ?

ക്രിസ്തുവര്‍ഷവും ശകവര്‍ഷവും നമുക്ക് പരിചിതമാണെങ്കിലും കേരളീയരുടെ 'അബ്ദ'മായ കൊല്ലവര്‍ഷത്തെ സംബന്ധിച്ച്‌ മലയാളികളില്‍ നല്ലൊരു ശതമാനവും അജ്ഞരാണെന്നുള്ള വസ്തുത തികച്ചും ഖേദകരമാണ്.

കൊല്ലവര്‍ഷത്തിലെ കര്‍ക്കടകവും ചിങ്ങവും പിന്നെ മകരവും മാത്രമാണ് നിത്യജീവിതത്തില്‍ നാം കൂടുതല്‍ അറിയുന്നത്. കര്‍ക്കടകം രാമായണമാസമായതുകൊണ്ടും ചിങ്ങം പുതുവത്സരത്തെ ആനയിക്കുന്നതുകൊണ്ടും മകരമാസം ശബരിമല മണ്ഡലക്കാലവുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടും മാത്രം!

ഈ മാസങ്ങള്‍ കഴിഞ്ഞാല്‍ ഒരു ശരാശരി മലയാളിയോട് ഇപ്പോള്‍ ഏതു മലയാള മാസമാണെന്ന് അന്വേഷിച്ചാല്‍ അറിയില്ലെന്ന് കൈമലര്‍ത്തുകയേ ഉള്ളൂ. ആ സ്ഥിതിക്ക് മലയാളം തീയതിയുടെ കാര്യം പറയേണ്ടതുമില്ലല്ലോ.

ക്ഷേത്രങ്ങളില്‍ മാത്രമാണിപ്പോഴും കൊല്ലവര്‍ഷാടിസ്ഥാനത്തില്‍ കണക്കെഴുത്തും നാള്‍വഴി- പേരേട് മറ്റും നിലവിലുള്ളത്. മലയാള പത്രങ്ങളില്‍ മലയാള മാസവും തീയതിയും പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും അത് എത്ര പേര്‍ ശ്രദ്ധിക്കാറുണ്ടെന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.

കൊല്ലവര്‍ഷത്തിന്‍റെ ഉത്ഭവം, മറ്റു വിശേഷങ്ങള്‍, ഇത്യാദികളിലേക്കുള്ള ഒരെത്തിനോട്ടമാണീ ലേഖനം.

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ഉദയ മാര്‍ത്താണ്ഡവര്‍മ്മ, ഏ.ഡി. 825-ല്‍ ഭരണനിര്‍വ്വഹണത്തിന്‍റെ ഭാഗമായി കൊല്ലത്ത് എഴുന്നള്ളുകയുണ്ടായി.

തദവസരത്തില്‍ അക്കാലത്തെ വിദ്വാന്മാരെയെല്ലാം മഹാരാജാവ് ക്ഷണിച്ചുവരുത്തുകയും ഒരു പുതിയ 'അബ്ദം' (വര്‍ഷം) ആരംഭിക്കുന്നതിനെക്കുറിച്ച്‌ അവരുമായി കൂടിയാലോചിക്കുകയും ചെയ്തു. അവരുടെയെല്ലാം പ്രയത്നഫലമായി സൂര്യന്‍റെ ഗതിനോക്കി ഗണിച്ച്‌ ഒരു പുതുവര്‍ഷം സമാരംഭിച്ചു. അതാണ് 'കൊല്ലവര്‍ഷം.'

ഇതേ കാലഘട്ടത്തിലാണ് ജ്ഞാനപീഠാരോഹിതനായ ജഗദ്ഗുരു ശ്രീശങ്കരാചാര്യര്‍ അദ്വൈതമതം സ്ഥാപിച്ചത്. ഇതിനെ അനുസ്മരിക്കാനാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്ന് ചരിത്രപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.

ക്രിസ്ത്വബ്ദത്തിലെ മാസങ്ങളിലെ ദിവസങ്ങളുടെ എണ്ണം സ്ഥിരമാണ്. അധിവര്‍ഷത്തിലെ ഫെബ്രുവരിമാസം മാത്രമാണ് ഇതിനൊരുപവാദം. (അധിവര്‍ഷത്തില്‍ ഫെബ്രുവരിക്ക് 28-ന് പകരം 29 ദിവസങ്ങളാണ്.) എന്നാല്‍ കൊല്ലവര്‍ഷത്തെ സംബന്ധിച്ചാകട്ടെ, ഓരോ വര്‍ഷവും ഓരോ മാസത്തിലേയും ദിവസങ്ങളുടെ എണ്ണം മിക്കവാറും വ്യത്യസ്തമായിരിക്കും. രണ്ടു മാസങ്ങളില്‍ 29 ദിവസം വീതവും ഒരു മാസം 32 ദിവസവും ചില വര്‍ഷങ്ങളില്‍ 366 ദിവസങ്ങളും വരാറുണ്ട്.

ഇതിന് മുഖ്യകാരണം; സൂര്യന്‍റെ ഗതിയെ അടിസ്ഥാനമാക്കിയാണ്, കൊല്ലവര്‍ഷം ഗണിക്കപ്പെടുന്നത് എന്നതിനാലാണ്. ഇത് മനസ്സിലാക്കാന്‍ സ്വല്പം ജ്യോതിഷത്തിലേക്ക് കടക്കേണ്ടിയിരിക്കുന്നു.

സൗരയൂഥത്തില്‍ എട്ടു ഗ്രഹങ്ങളുണ്ടെന്നറിയാമല്ലോ. സൂര്യന്‍ ഒരു നക്ഷത്രമാണെങ്കിലും ഭാരതീയ ജ്യോതിഷപ്രകാരം അതൊരു ഗ്രഹമാണ്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും ഒരു ഗ്രഹമാണ്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ സപ്തഗ്രഹങ്ങള്‍ക്കാണ് ജ്യോതിഷത്തില്‍ പ്രാമുഖ്യം.

നമ്മുടെ ചുറ്റുമുള്ള ദിക്കുകളെ പ്രായോഗിക കാരണങ്ങളാല്‍ ഒരു സമചതുരത്തില്‍ 12 ഖണ്ഡ/ഭാഗങ്ങളായി പ്രതിനിധാനം ചെയ്തിരിക്കുന്നു. ഈ സമചതുരം രാശിചക്രമെന്നും ഖണ്ഡങ്ങള്‍
രാശികളെന്നും അറിയപ്പെടുന്നു. ഈ ഖണ്ഡങ്ങള്‍ക്ക് മലയാള മാസങ്ങളുടെ പേരുകള്‍ തന്നെയാണ് നല്‍കപ്പെട്ടിരിക്കുന്നത്.

എന്നാല്‍ രാശിചക്രം ആരംഭിക്കുന്നതാകട്ടെ, പകലും രാത്രിയും തുല്യമായ വസന്ത വിഷുവിനെ അടിസ്ഥാനമാക്കി മേടരാശിയിലും അവസാനിക്കുന്നത് മീനരാശിയിലും ആണെന്ന് മാത്രം. സൗകര്യത്തിനായി രാശിചക്രത്തിന്‍റെ ഒരു മാതൃക ചുവടെ കൊടുത്തിരിക്കുന്നു.

ഏകദേശം 30 ദിവസം കൊണ്ടാണ് സൂര്യന്‍ ഒരു രാശി കടക്കുന്നത്. പക്ഷേ, ചില വര്‍ഷങ്ങളില്‍ ഒരു രാശി കടക്കാന്‍ കൂടുതലോ, കുറവോ ദിവസങ്ങള്‍ വേണ്ടിവരും. അതു കാരണമാണ് മലയാള മാസങ്ങളുടെ ദിവസങ്ങളുടെ എണ്ണത്തില്‍ ചില വര്‍ഷങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത്.

ഓരോ മാസത്തിനും നിശ്ചിത ദിവസങ്ങളുള്ള ഫെബ്രുവരി ഒഴികെ- ആംഗലേയ രീതിയേക്കാള്‍ വളരെയധികം ശാസ്ത്രീയമാണ് ഈ സന്പ്രദായമെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായം.

സൂര്യനെപ്പോലെ ചന്ദ്രനും രാശിചക്രത്തിലൂടെ ഭ്രമണം ചെയ്യുന്നുണ്ട്. 27 ദിവസംകൊണ്ട് ചന്ദ്രന്‍ ഈ സഞ്ചാരം പൂര്‍ത്തിയാക്കുന്നു. ചന്ദ്രന്‍ ഓരോ നാളിലൂടെയും സഞ്ചരിക്കുന്ന സമയത്തിനാണ് ആ നാള്‍ അഥവാ ആ നക്ഷത്രം എന്നു പറയുന്നത്.

ഒരാളുടെ ജനനസമയത്ത് ചന്ദ്രന്‍ നില്‍ക്കുന്ന നക്ഷത്രം, അയാളുടെ ജന്മ നക്ഷത്രമാണ്. ഏതെങ്കിലും സമയത്ത് ചന്ദ്രന്‍ നില്‍ക്കുന്ന രാശിക്ക് ആ സമയത്തെ 'കൂറ്' എന്നു പറയുന്നു. ചന്ദ്രന്‍ ഒരു രാശി കടക്കുന്പോള്‍ 2 1/4 നക്ഷത്രവും കടക്കുന്നു.

ഇതെങ്ങനെയെന്ന് നോക്കാം. അശ്വതി, ഭരണി, കാര്‍ത്തിക എന്നിങ്ങനെ രേവതിവരെ 27 നക്ഷത്രങ്ങളുണ്ടല്ലോ 12 രാശികളുമുണ്ട്. 27 ഗ്ഗ ഭാഗം 12 = 2 1/4.

ഇപ്രകാരം മേടക്കൂറില്‍ അശ്വതി, ഭരണി, കാര്‍ത്തികയുടെ 1/4 ഭാഗം, ഇടവക്കൂറില്‍ കാര്‍ത്തികയുടെ ബാക്കി 3/4 ഭാഗവും രോഹിണി, മകയിരത്തിന്‍റെ 1/2 ഭാഗം എന്നിങ്ങനെ മീനക്കൂറില്‍ പൂരൂരുട്ടാതിയുടെ 1/4, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളും ഉള്‍പ്പെടുന്നു. ഓരോ കൂറിനും ഓരോ സ്വരൂപവും (അടയാളം) ഉണ്ട്.

മലയാളത്തിലെ ഒന്നാം മാസമായ ചിങ്ങത്തില്‍ മഴ പൊതുവെ കുറവാണ്. മലയാളികളുടെ ദേശീയോത്സവമായ 'തിരുവോണം' ഈ മാസത്തിലാണ് ആഘോഷിക്കുന്നത്. കൊയ്ത്തു കഴിഞ്ഞ് പത്തായമെല്ലാം നിറഞ്ഞിരിക്കുന്ന സമയമായിരുന്നു മുന്പൊക്കെ തിരുവോണക്കാലം.

2. കന്നി:
ഒരു കൈയില്‍ തീയും മറുകൈയില്‍ നെല്‍ക്കതിരുമേന്തി തോണിയിലിരിക്കുന്ന കന്യകയാണ് സ്വരൂപം.
കന്നിക്കൂറ്: ഉത്രത്തില്‍ 3/4 + അത്തം + ചിത്തിര 1/2. ഇവിടെ ചന്ദ്രന്‍ നില്‍ക്കുന്ന വേള.
കന്നിക്ക് ആദ്യത്തേതെന്നും അര്‍ത്ഥമുണ്ട്.
കന്നി അയ്യപ്പന്‍: ആദ്യമായി ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തന്‍.
കന്നിക്കെട്ട്: അയ്യപ്പ ദര്‍ശനാര്‍ത്ഥം ആദ്യമായി മല ചവിട്ടുന്ന കന്നി അയ്യപ്പന്‍റെ ഇരുമുടിക്കെട്ട്.
കന്നിപ്പേറ്: കടിഞ്ഞൂല്‍/ആദ്യത്തെ പ്രസവം.
കന്നിക്കാല്‍: വീടു പണിക്കും വിവാഹ പന്തലിനും ആദ്യം നാട്ടുന്ന കാല്‍.
കന്നിമൂലകോണ്: തെക്കു- പടിഞ്ഞാറേ മൂല/കോണ്‍.
കന്നിമാസത്തിലെ വെയിലിന് ചൂട് കൂടുതലാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.

3. തുലാം:
സ്വരൂപം. തുലാസ് (ത്രാസ്) പിടിച്ചിരിക്കുന്ന പുരുഷന്‍. രാശിചക്രത്തില്‍ ഏഴാം സ്ഥാനം.
തുലാക്കൂറ്: ചിത്തിര 1/2 + ചോതി + വിശാഖം 3/4.
ചന്ദ്രന്‍ തുലാരാശിയില്‍ നില്‍ക്കുന്ന സമയം.
തുലാപ്പത്ത്: തുലാമാസത്തിലെ പത്താംനാള്‍. ഒരു വിശേഷ ദിവസം. ഇതു കഴിഞ്ഞാല്‍ മഴ കാണത്തില്ലെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
തുലാവര്‍ഷം: തുലാമാസത്തിലെ കാലവര്‍ഷം.
നോര്‍ത്ത്- ഈസ്റ്റ് മണ്‍സൂണ്‍.
തുലാദാനം: തുലാപുരുഷദാനം.
തുലാപുരുഷദാനം: പതിനാറ് മഹാദാനങ്ങളിലൊന്ന്.
തന്‍റെ തൂക്കത്തിനൊപ്പം വിലകൂടിയ ഏതെങ്കിലും പദാര്‍ത്ഥം- ദാതാവിന്‍റെ ഹിതം/പ്രാപ്തി അനുസരിച്ചുള്ളത്- ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യല്‍.

4. വൃശ്ചികം:
സ്വരൂപം: തേള്‍.
മേടരാശി തൊട്ട് എട്ടാംരാശി.
വൃശ്ചികക്കൂറ്: വിശാഖം 1/4 + അനിഴം + തൃക്കേട്ട.
വൃശ്ചികരാശിയില്‍ ചന്ദ്രന്‍ നില്‍ക്കുന്ന സമയം.

5. ധനു:
അരയ്ക്കുതാഴെ കുതിരയുടെ ശരീരവും അതിനുമുകളില്‍ കൈയില്‍ വില്ലോടുകൂടിയ അന്പുകുലച്ച പുരുഷരൂപമാണ് സ്വരൂപം.
രാശിചക്രത്തില്‍ ഒന്പതാം സ്ഥാനം.
ധനുക്കൂറ്: മൂലം + പൂരാടം + ഉത്രാടം 1/4.
ധനുര്‍വൃക്ഷം: മുള.
ധനുര്‍വേദം: യജുര്‍വേദത്തിന്‍റെ ഉപവേദം.
ആയോധന/ആയുധശാസ്ത്രം.

6. മകരം:
മുഖത്തിന് മാനിന്‍റെ രൂപമുള്ള മകര മത്സ്യമാണ് സ്വരൂപം.
മകരക്കൂറ്: ഉത്രാടം 3/4 + തിരുവോണം ഗ്ഗ+ അവിട്ടം 1/2.
മകരസംക്രാന്തി: സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരരാശിയില്‍ കടക്കുന്ന സമയം.
മകരവിളക്ക്: ശബരിമല അയ്യപ്പസന്നിധാനത്തില്‍ മകരസംക്രമ ദിവസം നടക്കുന്ന മഹോത്സവം.
മകരമത്സ്യം: തിമിംഗലം.
മകരമാസം തണുപ്പുകാലമാണ്.
മരംകോച്ചുന്ന മകരമഞ്ഞില്‍....

7. കുംഭം:
രിക്തകുംഭം (ശൂന്യമായ കുടം) തോളിലേന്തി നില്‍ക്കുന്ന പുരുഷനാണ് സ്വരൂപം.
പതിനൊന്നാം രാശി.
കുംഭക്കൂറ്: അവിട്ടം 1/2 + ചതയം + പൂരൂരുട്ടാതി 3/4 ഇവയിലേതെങ്കിലും ഭാഗത്ത് ചന്ദ്രന്‍ നില്‍ക്കുന്ന വേള.
ചേന നടേണ്ടത് കുംഭമാസത്തിലാണെന്ന് പഴമക്കാര്‍ പറയുന്നു. ''കുംഭത്തില്‍ നട്ടാല്‍ കുടത്തോളം, മീനത്തിലായാല്‍ മീന്‍കണ്ണിനോളം'' എന്നൊരു ചൊല്ലുതന്നെയുണ്ട്.

8 മീനം: സ്വരൂപം. അന്യോന്യം തലതിരിഞ്ഞു കിടക്കുന്ന രണ്ടു മത്സ്യങ്ങള്‍. പന്ത്രണ്ടാമത്തെ രാശി.
മീനക്കൂറ് : പൂരൂരുട്ടാതി 1/4 + ഉത്രട്ടാതി ഗ്ഗ+ രേവതി.
മീനക്കോണ്‍: വടക്കു- കിഴക്കേ കോണ്‍.

9. മേടം: മേഷം (കോലാട്) ആണ് സ്വരൂപം.
രാശിചക്രത്തിലെ ആദ്യരാശി.
മേടക്കൂറ് അശ്വതി + ഭരണി + കാര്‍ത്തിക 1/4.
മേടപ്പത്ത്: മേടമാസത്തിലെ പത്താംനാള്‍. (വിശേഷം)
സൂര്യന്‍ തലയ്ക്കു നേരെ- അത്യുച്ചന്‍- വരുന്ന സമയം ഗ്ഗലൂൗശിീഃ സൂര്യന്‍ ഭൂമദ്ധ്യരേഖയില്‍ വരുന്ന വേള.
മേടവിഷു: മേടം ഒന്നാം തീയതി. വിഷു സംക്രാന്തി. ഒരു വിശേഷദിവസം/ഉത്സവം.

10.എടവം:
വൃഷഭം (കാള) ആണ് സ്വരൂപം.
എടവക്കൂറ്: കാര്‍ത്തിക 3/4 + രോഹിണി + മകയിരം 1/2.
രണ്ടാമത്തെ രാശി.
ഇടവപ്പാതി: സൗത്ത്-വെസ്റ്റ് മണ്‍സൂണ്‍. ഇടവമാസം പകുതിയോടുകൂടി കേരളത്തില്‍ അനുഭവവേദ്യമാകുന്ന കാലവര്‍ഷം. ''ഇടവപ്പാതി ഇടങ്ങഴി വെളളം'' ഈ കാലവര്‍ഷത്തിന്‍റെ കാഠിന്യത്തെ അനുസ്മരിപ്പിക്കുന്നു.

11. മിഥുനം:
സ്വരൂപം: ഗദയേന്തി നില്‍ക്കുന്ന യുവാവും വീണാധാരിണിയായ യുവതിയും.
മൂന്നാം രാശി.
മിഥുനക്കൂറ്: മകയിരം 1/2 + തിരുവാതിര + പുണര്‍തം 3/4
മിഥുനമൂല: തെക്കു- കിഴക്കേമൂല.

12. കര്‍ക്കടകം:
കര്‍ക്കിടകം എന്ന് പാഠഭേദം.
കൊല്ലവര്‍ഷത്തിലെ അവസാന മാസം.
കര്‍ക്കടകരാശി: പുണര്‍തം 1/4 + പൂയം + ആയില്യം.
കര്‍ക്കടക സംക്രമം: മിഥുനരാശിയില്‍ നിന്നും കര്‍ക്കടകരാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന സമയം.
കര്‍ക്കടകവാവ്: കര്‍ക്കടകമാസത്തിലെ അമാവാസി (കറുത്തവാവ്) പ്രിതൃതര്‍പ്പണത്തിന് ഉത്തമം.
കര്‍ക്കടകശീവേലി: ഉത്തരായണത്തിന്‍റെ അവസാനത്തില്‍/കര്‍ക്കടക സംക്രാന്തിയില്‍ തിരുവനന്തപുരത്തെ പ്രസിദ്ധമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന ശ്രീ ബലി.

ക്രിസ്തുവര്‍ഷം ഇക്കൊല്ലം എത്രാമത്തെ ആണ്ടാണെന്നറിയാമെങ്കില്‍ നടപ്പുകൊല്ലവര്‍ഷം എത്രയെന്ന് കണ്ടെത്താം. ക്രിസ്ത്വബ്ദം ഇപ്പോള്‍ 2017 ആണല്ലോ. അതില്‍നിന്നും 825 കുറച്ചാല്‍ നിലവിലെ കൊല്ലവര്‍ഷം ലഭിക്കും. (2017- 825= 1192) ഇപ്പോഴത്തെ കൊല്ലവര്‍ഷം 1192ആണ്.

ഇപ്പോഴത്തെ കലിയുഗ വര്‍ഷവും ഇതുപോലെ കണ്ടെത്താം. 1192ആണല്ലോ ഇപ്പോഴത്തെ കൊല്ലവര്‍ഷം. അതിന്‍റെ കൂടെ 3926 കൂട്ടിയാല്‍ (3926 +1192 = 5118) ലഭിക്കുന്ന 5118ആണ് നിലവിലെ കലിയുഗവര്‍ഷം.

കൊല്ലവര്‍ഷം ആരംഭിച്ചപ്പോള്‍ ക്രിസ്തുവര്‍ഷം 825 ഉം കലിയുഗവര്‍ഷം 3926 ഉം ആയിരുന്നതുകൊണ്ടാണ് ഇപ്രകാരം കണ്ടെത്താന്‍ സാധിക്കുന്നത്.